Don't Miss!
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ബഷീറിന്റെ മജീദ് കൊല്‍ക്കത്തയിലെത്തി
ഫിഫ്ത്ത് ഫോറത്തില്‍ പഠിക്കുമ്പോഴാണ് സ്വാതന്ത്ര്യ സമരത്തില്‍ ആവേശം കൊണ്ട് ബഷീര്‍ നാടുവിട്ടത്. ആ ദേശാടനത്തില്‍ കൊല്‍ക്കത്തിയില്‍ ജീവിക്കുന്ന കാലം. താമസിക്കുന്ന കെട്ടിടത്തിന്റെ ആറാം നിലയില്‍ വിശ്രമിക്കുന്ന നേരത്ത് അറിയാതെയൊന്ന് മയങ്ങിപ്പോയി. എന്തോ ദുസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ ഒരിഞ്ചിന്റെ വ്യത്യാസത്തില്‍ മുന്നില്‍ അഘാതമായ താഴ്ചയാണ്. ഒന്ന് കാല് തറ്റിയിരുന്നെങ്കില് താഴെ വീണേനെ...
താന്‍ അത്ഭുതകരമായി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് അദ്ദേഹം മനസ്സിലാക്കി. വീണ്ടും നിദ്രയിലാണ്ട അദ്ദേഹത്തിന്റെ സ്വപ്നത്തിലേക്ക് തന്റെ കളിക്കൂട്ടുകാരിയായ സുഹറ പ്രത്യക്ഷപ്പെട്ടു. സ്വപ്നത്തിലൂടെ താന്‍ മരിച്ചന്നും തന്നെ കബറടിക്കിയെന്നും അവള് പറഞ്ഞു. അങ്ങനെയാണത്രെ ബഷീര്‍ തന്റെ കളിക്കൂട്ടുകാരിയുടെ മരണം അറിഞ്ഞത്. പിന്നെ തന്റെ വിചിത്രമായ അനുഭവങ്ങളും ബാല്യകാലവും കോര്‍ത്തിണക്കി ബഷീര്‍ എഴുതിയ കൃതിയാണ് ബാല്യകാല സഖി.
ബാല്യകാല സഖിയിലെ മജീദ് എന്ന കഥാപാത്രം ബഷീറ് തന്നെയും സുഹറ അദ്ദേഹത്തിന്റെ കളിക്കൂട്ടുകാരിയുമാണ്. ഈ യാഥാര്‍ത്ഥ്യമാണ് മമ്മൂട്ടിയെ നായകനാക്കി പ്രമോദ് പയ്യന്നൂര്‍ ദൃശ്യവത്കരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണത്തിന് വേണ്ടി ഇപ്പോള്‍ സംഘം കൊല്‍ക്കത്തയിലാണ്. തട്ടത്തിന് മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളിക്ക് സ്വന്തമായ ഇഷ തല്‍വാറാണ് സുഹറയായി വേഷമിടുന്നത്. ചിത്രത്തില്‍ ആദ്യ ഘട്ട ചിത്രീകരണം കേരളത്തില്‍ പൂര്‍ത്തിയായി.
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി