Don't Miss!
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Sports IPL 2024: ഹാര്‍ദിക് എന്തിന് ടീമില്‍? വീണ്ടും ഫ്ളോപ്പ്; ലോകകപ്പ് ടീമിലും വേണ്ട! ട്രോളി ഫാന്‍സ്
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ബാവുട്ടി മമ്മൂട്ടിയെ രക്ഷപ്പെടുത്തുമോ?
ബാവുട്ടിയുടെ നാമത്തില്‍ തിയറ്ററുകളിലെത്തുമ്പോള്‍ ആ പ്രതീക്ഷകള്‍ മാനം മുട്ടുകയാണ്. സമീപകാലത്ത് മമ്മൂട്ടിയ്ക്ക് ഏറ്റവും നല്ല സിനിമകള്‍ സമ്മാനിച്ച രഞ്ജിത്താണ് ഇത്തവണ ഒപ്പമുള്ളത്. പ്രാഞ്ചിയേട്ടന് ആന്റ് സെയിന്റിന് ശേഷം രഞ്ജിത്തിന്റെ തിരക്കഥയില്‍ ജിഎസ് വിജയന് സംവിധാനം ചെയ്യുന്ന ചിത്രം തനിയ്ക്ക് തുണയാകുമെന്നാണ് മമ്മൂട്ടിയും പ്രതീക്ഷിയ്ക്കുന്നത്. കയ്യൊപ്പ്, പാലേരി മാണിക്യം ഈ നിരയിലേക്ക് ബാവുട്ടിയും എത്തുമെന്ന് മമ്മൂട്ടി ആരാധകരും പ്രതീക്ഷിയ്ക്കുന്നു.
ജീവിതത്തെ രണ്ടുതരത്തില്‍ നോക്കിക്കാണുന്ന രണ്ട് കഥാപാത്രങ്ങളിലൂടെയാണ് 'ബാവുട്ടിയുടെ നാമത്തിലി'ന്റെ കഥ വികസിക്കുന്നത് ബാവുട്ടി എന്ന ഡ്രൈവറായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഭാരങ്ങളില്ലാത്ത മനസ്സിനുടമയാണയാള്‍. പണത്തിന്റെ പിരിമുറക്കങ്ങള്‍ അയാളെ അലട്ടുന്നില്ല.
എന്നാല്‍, ബാവുട്ടിയുടെ മുതലാളിയായ സേതുമാധവന്റെ ഓരോ ദിവസവും പണത്തിന്റെ സമ്മര്‍ദത്തിനടിപ്പെട്ടാണ് കടന്നുപോകുന്നത്. ഇവിടെ ജീവിതത്തോടുള്ള രണ്ട് കാഴ്ചകള്‍ സംഭവിക്കുന്നു.
പതിനൊന്നു വര്‍ഷത്തിനു ശേഷം ജി. എസ്. വിജയന് സംവിധായകന്റെ കുപ്പായം അണിയുന്നത്. കാപ്പിറ്റോള്‍ ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്, അഗസ്റ്റിന്, കാവ്യ മാധവന്, റിമ കല്ലിങ്കല്‍, കനിഹ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനീത്, സുധീഷ്, മാമുക്കോയ, ഹരിശ്രീ അശോകന് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
<center><iframe width="650" height="417" src="http://www.youtube.com/embed/28QWYZhWGko" frameborder="0" allowfullscreen></iframe></center>
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'