Don't Miss!
- News 400 കിലോ തനി തങ്കവും 15 കോടിയും: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കവർച്ച, ഇന്ത്യക്കാരും പിടിയിലായി
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
- Automobiles ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്യുവി
- Lifestyle 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
ബിലാല്‍ ജോണ്‍ കുരിശിങ്കലിന് വേണ്ടി തുടങ്ങി, ഇപ്പോള്‍ സിനിമയിലെ ബിഗ് ബിയായി മാറിയ എഴുത്തുകാരന് !!
ബിഗ് ബിയിലൂടെ തുടങ്ങിയ ഉണ്ണി ആറിന്റെ സിനിമാജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.
മമ്മൂട്ടി ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള ചിത്രമാണ് ബിഗ് ബി. അമല്‍ നീരദും മമ്മൂട്ടിയും ആദ്യമായൊന്നിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന നിരവധി ഡയലോഗുകള്‍ ചിത്രത്തിലുണ്ട്. കൊച്ചി പഴയ കൊച്ചിയല്ല എന്ന ഡയലോഗ് പ്രേക്ഷകര്‍ക്കിന്നും മനപ്പാഠമാണ്. അത്രമേല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്നു ഈ ചിത്രം. മലയാള സിനിമയിലെ തന്നെ മുന്‍നിര സംവിധായകരിലൊരാളായി അമല്‍ നീരദ് മാറിയതും ഈ ചിത്രത്തിലൂടെയായിരുന്നു.
ബിഗ് ബി എന്ന സിനിമ ഇറങ്ങിക്കഴിഞ്ഞ് കൃത്യം 10 വര്‍ഷം തികയുന്നതിനിടയില്‍ മെഗാസ്റ്റാറിന്റെ മകനുമായി സിനിമ ഒരുക്കിയും അമല്‍ നീരദ് എന്ന സംവിധായകന് മലയാളിയെ അത്ഭുതപ്പെടുത്തിയ. സി ഐഎയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററില്‍ നിന്നും ലഭിച്ചത്. പ്രേക്ഷകരെ കോരിത്തരിപ്പിച്ച ബിഗ് ബിയിലെ സംഭാഷണങ്ങള്‍ ഒരുക്കിയത് എഴുത്തുകാരനായ ഉണ്ണി ആര് ആണ്. ഈ ചിത്രത്തിലൂടെയാണ് ഉണ്ണി ആര് സിനിമയ്ക്ക് വേണ്ടി എഴുതിത്തുടങ്ങിയത്.
ബിഗ് ബിയിലെ സംഭാഷണത്തില്‍ നിന്നും തുടങ്ങിയ അദ്ദേഹം പിന്നീട് നിരവധി സിനിമകള്‍ക്ക് തിരക്കഥയൊരുക്കി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന സര്‍ക്കരിന്റെ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. ചാര്‍ലിയിലൂടെയായിരുന്നു അദ്ദേഹത്തിന് ഇത്തരമൊരു നേട്ടം സമ്മാനിച്ചത്. കേരള കഫേ, അന്‍വര്‍, ചാപ്പാ കുരിശ്, ബാച്ചിലര്‍ പാര്‍ട്ടി, 5 സുന്ദരികള്‍, മുന്നറിയിപ്പ്, ഒഴിവുദിവസത്തെ കളി, ലീല തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയതും അദ്ദേഹമായിരുന്നു.
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു