Don't Miss!
- Sports IPL 2024: സായ് 19ാം ഓവറില്‍, മണ്ടന്‍ തീരുമാനം ഗില്ലിന്റെയല്ല! അത് നെഹ്റയുടേത്; തന്ത്രം പാളി
- News കണ്ണൂരില്‍ ആവേശം അലകടലായി, കൊട്ടിക്കലാശം സമാധാനപരം; കരുത്തുകാട്ടി മുന്നണികള്‍
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
സെന്‍സര്‍ ബോര്‍ഡ് ഇനി മുതല്‍ ഒരു സിനിമയുടെ ഭാഗങ്ങളും കട്ട് ചെയ്യില്ല, ചെയ്യുന്നത് ഇത്രമാത്രം
പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍ ഇനി മുതല്‍ സെന്‍സര്‍ ചെയ്യില്ല. സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ വിവര സാങ്കേതിക മന്ത്രാലയം ഏര്‍പ്പെടുത്തിയ സംവിധായകൻ ശ്യാം ബെന്ഗല് അടങ്ങിയ ആറംഗ കമ്മിറ്റി അരുണ്‍ ജെറ്റ്ലിക്ക് നല്കിയ റിപ്പോര്‍ട്ടിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ പല ഹോളിവുഡ് ചിത്രങ്ങളുടെ സെന്‍സര്‍ ബോര്‍ഡിനെ സംബന്ധിച്ച് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കമ്മിറ്റി തീരുമാനിച്ചത്.
സെന്‍സര്‍ ബോര്‍ഡ് ഇനി മുതല്‍ ഒരു സിനിമയുടെ ഭാഗങ്ങളും കട്ട് ചെയ്യില്ല, ചെയ്യുന്നത് ഇത്രമാത്രം
മുമ്പ് സെന്‍സര്‍ ബോര്‍ഡ് പരിധി നിശ്ചയിച്ചിരുന്ന ഭാഗങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നുണ്ട്. ദേശ വിരുദ്ധമാകുന്നതോ, അയല്‍ രാജ്യങ്ങളുമായുള്ള സൗഹൃദം തകര്ക്കുന്നതുമായുള്ള രംഗങ്ങള്‍ ഇനി മുതല്‍ കട്ട് ചെയ്യുകയുള്ളു.
സെന്‍സര്‍ ബോര്‍ഡ് ഇനി മുതല്‍ ഒരു സിനിമയുടെ ഭാഗങ്ങളും കട്ട് ചെയ്യില്ല, ചെയ്യുന്നത് ഇത്രമാത്രം
കാഴ്ചകാരുടെ പ്രായം കണക്കിലെടുത്ത് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്കിയാല് മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സെന്‍സര്‍ ബോര്‍ഡ് ഇനി മുതല്‍ ഒരു സിനിമയുടെ ഭാഗങ്ങളും കട്ട് ചെയ്യില്ല, ചെയ്യുന്നത് ഇത്രമാത്രം
സിനിമാടോഗ്രാഫി ആക്ടിലെ സെക്ഷന്‍ അഞ്ച്(ബി)യിലുള്ളതിന് വിരുദ്ധാമായത് മാത്രമേ മാറ്റാന്‍ പാടുള്ളൂ.
സെന്‍സര്‍ ബോര്‍ഡ് ഇനി മുതല്‍ ഒരു സിനിമയുടെ ഭാഗങ്ങളും കട്ട് ചെയ്യില്ല, ചെയ്യുന്നത് ഇത്രമാത്രം
ശ്യം ബെന്ഗലിനൊപ്പം കമലഹാസന്, ഓം പ്രകാശ് മെഹ്റ, പിയുഷ് പാണ്ഡെ, ഗൗതം ഘോഷ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'