Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസുകാര്‍ തടഞ്ഞു
കണ്ണൂര്‍: ഡിസിസി ഓഫിസിലെത്തിയ നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തകരുടെ രോഷപ്രകടനം. ഓഫിസ് തകര്‍ത്ത് രണ്ടുദിവസമായിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നാരോപിച്ചാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ നേതാക്കള്‍ക്കെതിരെ തിരിഞ്ഞത്.
രാവിലെ എട്ടേമുക്കാലോടെ ഓഫിസിലെത്തിയ എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, എ.ഐ.സി.സി അംഗം സുമ ബാലകൃഷ്ണന് എന്നിവരടക്കമുള്ള നേതാക്കളെ ഇവര്‍ തടഞ്ഞ് തിരിച്ചയച്ചു. പിന്നീട് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്ക് ഒപ്പമാണ് അബ്ദുള്ളകുട്ടി ഡിസിസി ഓഫീസില്‍ പ്രവേശിച്ചത്.
ഓഫിസിന് ഉറക്കമൊഴിഞ്ഞ് കാവല്‍നിന്നവര്‍ മാത്രംകെ.പി.സി.സി പ്രസിഡന്റിനൊപ്പം അകത്തുകയറിയാല്‍ മതിയെന്ന നിലപാടിലായിരുന്നു ഇവര്‍. ഇതിനിടെ മാങ്ങാട്ടിടം പഞ്ചായത്തില്‍ നിന്നുള്ള ഒരു പ്രവര്ത്തകന് കെ.എസ്.യു നേതാവ് റിജില്‍ മാക്കുറ്റി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പറഞ്ഞ് ബഹളം വെച്ചു. ഇയാളെ നേതാക്കള്‍ അനുനയിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു.
രമേശ് ചെന്നിത്തല വന്നതിന് ശേഷവും ചില പ്രവര്‍ത്തകര്‍ ഒച്ചയുയര്‍ത്തി. കെ. സുധാകരന് എത്തി ശാസിച്ചതോടെയാണ് ഇവര്‍ പ്രതിഷേധം അവസാനിപിച്ചത്. എന്നാല്‍ ഇത് പ്രവര്‍ത്തകരുടെ സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് ചോദ്യത്തിന് മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു. നിരോധാജ്ഞയും ഹര്ത്താലുമുള്ളതിനാലാണ് ഇന്നലെ നേതാക്കളാരും ഓഫിസ് സന്ദര്‍ശിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'