Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മമ്മൂട്ടിയുടെ രാജാധിരാജയ്ക്ക് ശേഷം വീണ്ടും, ദിലീപ്
സുന്ദര്‍ ദാസിന്റെ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് തന്റെ പുതിയ ചിത്രത്തിലേക്ക് കടന്നു. കെ ബിജു സംവിധാനം ചെയ്യുന്ന ജോര്‍ജേട്ടന്റെ പൂരമാണ് ദിലീപിന്റെ പുതിയ ചിത്രം. തൃശ്ശൂരില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
അതിനിടെ മറ്റൊരു പ്രോജക്ടും ദിലീപ് ഏറ്റെടുത്ത് കഴിഞ്ഞു. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം. ചിത്രം ഒരു ഫുള്‍ കോമഡി എന്റര്‍ടെയ്നറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് വായിക്കാം.
മമ്മൂട്ടി ചിത്രത്തിന് ശേഷം
മമ്മൂട്ടി ചിത്രമായ രാജാധിരാജ രാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്‍ന്നായിരുന്നു രാജാധി രാജയുടെ തിരക്കഥ ഒരുക്കിയത്.
കോമഡി എന്റര്ടെയ്നര്
ചിത്രം ഫുള്‍ കോമഡി എന്റര്‍ടെയിനറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദിലീപിനൊപ്പം വീണ്ടും
സിഐഡി മൂസ, കാര്യസ്ഥന്, ശൃംഗാരവേലന് എന്നീ ദിലീപ് ചിത്രങ്ങള്‍ക്ക് ശേഷം ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.
ആദ്യമായി ദിലീപിന് വേണ്ടി
ഉദയ്കൃഷ്ണയും സിബികെ തോമസും ചേര്‍ന്ന് ദിലീപ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ടെങ്കിലും മമ്മൂട്ടിയുടെ രാജാധിരാജ എന്ന ചിത്രത്തിന് ശേഷം ഇരുവരും സ്വതന്ത്രസംവിധായകരാകുകയായിരുന്നു. ഇത് ആദ്യമായാണ് ദിലീപിന് വേണ്ടി ഉദയ്കൃഷ്ണ ഒറ്റയ്ക്ക് തിരക്കഥ ഒരുക്കുന്നത്.
പുലിമുരുകന് വേണ്ടി
മോഹന്‍ലാല്‍ പുലിമുരുകന് വേണ്ടി തിരക്കഥ ഒരുക്കിയത് ഉദയ്കൃഷ്ണയാണ്. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'