Don't Miss!
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
സംവിധായകന് പൂരി ജഗന്നാഥിനെ നിര്‍മ്മാതാക്കാള്‍ തല്ലി
തെലുങ്ക് സംവിധായകന് പൂരി ജഗന്നാഥിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. ജൂബിലി ഹില്‍സിലുള്ള പൂരി ജഗന്നാഥിന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. തുടര്‍ന്ന് സംവിധായകന് ജഗന്നാഥ് പോലീസില്‍ പരാതി നല്കി.
ജഗന്നാഥിന്റെ പുതിയ ചിത്രം ലോഫറിന്റെ നിര്‍മ്മാതാക്കളായ അഭിഷേക്, സുധീര്‍,സുബയ്യ എന്നിവരുടെ പേരിലാണ് ജഗന്നാഥ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ജഗനാഥിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായും മഖ്സൂദ് അലി പറയുന്നു.
ലോഫറിന് വേണ്ടി മുടക്കിയ പണം തിരിച്ച് നല്കാന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം തിരികെ നല്കാന് വിസമ്മതിച്ചതിനാലാണ് സംവിധായകനെ മര്‍ദ്ദിച്ചതെന്നാണ് അറിയുന്നത്.
2015ല്‍ 14 കോടി രൂപ മുടക്കി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ലോഫര്‍. വരുണ്‍ തേജ്, ദിഷ പടാണി, രേവതി, ബ്രഹ്മാനന്ദം എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി