Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ചെറിയ ചിത്രങ്ങളെ തിയേറ്ററുകള്‍ അവഗണിക്കുന്നെന്ന്
ചെറിയ ചെലവില്‍ എടുക്കുന്ന ചിത്രങ്ങള തിയേറ്ററുകള്‍ അവഗണിക്കുന്നു എന്ന പരാതിയുമായി ബണ്ടിചോര്‍ എന്ന ചിത്രത്തിന്റെ സംവിധായകന് മാത്യൂ എബ്രഹാമും അണിയറ പ്രവര്‍ത്തകരും രംഗത്ത് വന്നിരിക്കുകയാണ്. ചെറിയ ചെലവില്‍ ചെയ്യുന്ന ചിത്രങ്ങള്‍ക്ക് തിയേറ്ററുകള്‍ കിട്ടുന്നില്ലെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിയേറ്ററുകള്‍ വാടകയ്ക്ക് വാങ്ങി ചിത്രം പ്രദര്‍ശിപ്പിക്കേണ്ട ഗതികേടിലാണെന്നും സംവിധായകന് പറയുന്നു.
ഈ മാസം 11 ന് പ്രദര്‍ശനം ആരംഭിച്ച ബണ്ടിച്ചോര്‍ തിയേറ്ററുകള്‍ കിട്ടാത്തതിനെ തുടര്‍ന്ന് നിള തിയേറ്ററിന് വാടകനല്‍കിയാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചെറിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുടമകള്‍ തയ്യാറാകുന്നില്ലെന്നും ഇത്തരത്തില്‍ അവഗണിക്കപ്പെടുന്ന ചിത്രങ്ങളില്‍ പലതിലും മികച്ച കഥയുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മികച്ച കഥയുള്ള പല ചെറിയ ചിത്രങ്ങളും പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം തന്നെ വലിയ താരനിരയും ചെലവുമുള്ള ചിത്രങ്ങള്‍ക്ക് വേണ്ടി തിയേറ്ററില്‍ നിന്ന് പുറംന്തള്ളപ്പെടുന്നു. ബണ്ടിച്ചോര്‍ എന്ന കുപ്രസിദ്ധ ഹൈടെക് മോഷ്ടാവിന്റെ ജീവിതവും അയാള്‍ ഒടുവില്‍ മോഷണം നടത്തിയ രംഗങ്ങളും ചിത്ര അതേ പടി ഒപ്പിയെടുത്തിട്ടുണ്ട്. ആ വീട്ടില്‍ വച്ചുതന്നെയാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നതും. -മാത്യു എബ്രഹം പറഞ്ഞു
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?