Don't Miss!
- News അരുണാചലില്‍ അഞ്ചിടത്ത് വിജയം ഉറപ്പിച്ച് ബിജെപി: മുഖ്യമന്ത്രിക്കുള്‍പ്പെടെ എതിരാളികളില്ല
- Automobiles വാഹനത്തിന് വേണ്ടി കാശ് കളയരുതെന്ന് പറയുന്ന സൂപ്പർ താരത്തെ മനസിലായോ, ഇദ്ദേഹത്തിൻ്റെ കളക്ഷൻ കണ്ട് നോക്കിയാലോ
- Sports IPL 2024: ഹാര്‍ദിക്കിനെ മാറ്റിയാല്‍ പകരമാര്? രോഹിത് നോ പറയും! രണ്ടിലൊരാള്‍ ക്യാപ്റ്റന്‍
- Technology വെറും 7,499 രൂപയ്ക്ക് വെർച്വൽ റാം അടക്കം 12 ജിബി റാമും എഐ ക്യാമറയും; പോക്കോ സി61 വിൽപന ഇന്ന് ആരംഭിക്കും
- Finance വീണ്ടും റെക്കോർഡിട്ട് സ്വർണം, അരലക്ഷത്തിലേക്കുള്ള ദൂരം കുറഞ്ഞു, വില വർധനവ് നേട്ടമാക്കാനും വഴിയുണ്ട്
- Lifestyle പ്രസവശേഷം സ്ത്രീകള്‍ ശ്രദ്ധിക്കണം; ഹൃദ്രോഗ സാധ്യത കൂടുതല്‍ ! അപകടം വരുന്നത് ഇങ്ങനെ
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
ഡ്രാക്കുളയെ പെട്ടിയിലടയ്ക്കാന്‍ അമ്മ നീക്കം നടത്തി
ചിത്രത്തിന്റെ അവസാന മിക്സിങ് ജോലികള്‍ ചെന്നൈയിലുള്ള പ്രിയദര്‍ശന്റെ സ്റ്റുഡിയോയില്‍ നടന്നുവന്നത് ഇവര്‍ ഇടപെട്ട് നിര്ത്തിവയ്പിച്ചുവെന്നാണ് വിനയന്റെ ആരോപണം. പിന്നീട് എആര്‍ റഹ്മാനെ ഫോണില്‍ ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ എഫ്എം സ്റ്റുഡിയോയിലാണ് സൗണ്ട് മിക്സിങ് ജോലികള്‍ പൂര്‍ത്തീകരിച്ചതെന്നും വിനയന് പറയുന്നു.
ഇക്കാര്യത്തില്‍ പ്രിയന് പോലും നിസ്സാഹയനായിരുന്നു. വിനയന് ചിത്രവുമായി സഹകരിച്ചാല്‍ തന്റെ സ്റ്റുഡിയോ പോലും പൂട്ടേണ്ടി വരുമെന്നാണ് പ്രിയന് പറഞ്ഞതെന്നും വിനയന് വെളിപ്പെടുത്തുന്നു.
സൂപ്പര്‍താരങ്ങളില്ലെങ്കിലും സൂപ്പര്‍ ടെക്നോളജി ഉപയോഗിച്ച് സിനിമ വിജയിപ്പിയ്ക്കാനാണ് ശ്രമം. എപ്പോഴും എനിയ്ക്ക് സിനിമയില്‍ വിലക്കുണ്ട്. സൂപ്പറുകളെ വിമര്‍ശിച്ചതാണ് കാരണം. എന്നാലിപ്പോള്‍ സൂപ്പര്‍താരങ്ങളുടെ അവസ്ഥ എന്തായി? ചെറുപ്പക്കാര്‍ എല്ലാം പിടിച്ചടക്കിയില്ലേയെന്നും വിനയന് പറയുന്നു.
ഡ്രാക്കുള മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് റിലീസ് ചെയ്യും. ഇംഗ്ലീഷ് പതിപ്പ് ലോകമാകെ റിലീസ് ചെയ്യാനായി യൂണിവേഴ്സല്‍ സ്റ്റുഡിയോയുമായി ധാരണയിലെത്തിയതെന്നും വിനയന് പറഞ്ഞു.
-
കമിതാക്കളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കിയതല്ല, ബിഗ് ബോസിനകത്ത് നടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ്
-
എനിക്കും പ്രാധാന്യമുണ്ട്; അന്ന് നസ്രിയയും നയൻതാരയും തമ്മിൽ പ്രശ്നമുണ്ടായോ?; താരങ്ങൾക്കിടയിൽ സംഭവിച്ചത്
-
ഇതൊന്നും പറ്റില്ലെങ്കിൽ വീട്ടിലിരിക്കണം, ഇത്താത്തയും ഇക്കാക്കയും കളിക്കുന്നു; തുറന്നടിച്ച് ശ്രീരേഖയും യമുനയും