For Quick Alerts
For Daily Alerts
Don't Miss!
- News ഈ രാശിക്കാർക്ക് ലോട്ടറി എടുക്കാൻ പറ്റിയ സമയം; കാത്തിരിക്കുന്നത് മഹാഭാഗ്യം, ഏപ്രിൽ അവസാനത്തോടെ തലവരതെളിയും
- Sports T20 World Cup 2024: മൂന്നാമനായി കോലി വേണ്ട! പകരം റിഷഭ് കളിക്കട്ടെ. കാരണം പറഞ്ഞ് മുന്‍ പേസര്‍
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഫഹദിന് ഫാസില്‍ സ്വാഗതമോതും
News
oi-Vijesh
By Ajith Babu
|
മലയാള സിനിമയിലെ പരമ്പരാഗത നായക സങ്കല്പങ്ങള് തിരുത്തിയെഴുതുന്ന ഫഹദ് ഫാസിലിന് ജന്മനാടിന്റെ ആദരവ്. ജൂലൈ ഏഴിന് ടൗണ്‍ഹാളില്‍ കേന്ദ്ര സഹമന്ത്രി കെ.സി. വേണുഗോപാല്‍ സംഘടിപ്പിക്കുന്ന എംഎല്‍എ മെറിറ്റ് അവാര്‍ഡ് വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫഹദിന് ആലപ്പുഴയുടെ അംഗീകാരമായി പൊന്‍തൂവല്‍ പുരസ്കാരം സമ്മാനിയ്ക്കും.
ചടങ്ങില്‍ സ്വാഗതം ആശംസിക്കുന്നത് ഫഹദിന്റെ പിതാവും ചലച്ചിത്ര സംവിധായകനുമായ ഫാസിലാണെന്നതാണ് മറ്റൊരു പ്രത്യേകത. 2006ല്‍ എംഎല്‍എ എന്ന നിലയില്‍ കെ.സി. വേണുഗോപാല്‍ ആദ്യ മെറിറ്റ് അവാര്‍ഡ് നടത്തിയത് ഫാസിലിനെ ആദരിച്ചുകൊണ്ടായിരുന്നു
പിതാവ് കൂടി പങ്കെടുക്കുന്ന വേദിയില്‍ വച്ച് അവാര്‍ഡ് ഏറ്റുവാങ്ങുന്നതിന്റെ ആവേശത്തിലാണ് ഫഹദ്. കൈയ്യെത്തും ദൂരത്ത് എന്ന ഫാസില്‍ ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ ഫഹദ് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനായി മാറിക്കഴിഞ്ഞു.
ചാപ്പാകുരിശ്, 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക് ലേയ്സ് എന്നീ സിനിമകളിലൂടെ മലയാളത്തിലെ നവധാരസിനിമയ്ക്കൊപ്പം ഉറച്ചുനിന്ന് മുന്നേറുകയാണ് ഫഹദ് ഫാസില്‍.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Story first published: Thursday, July 5, 2012, 14:39 [IST]
Other articles published on Jul 5, 2012
-
ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍
-
തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും വരും; ഞങ്ങളും ഇതില്‍ ആദ്യമാണെന്ന് മക്കളോട് പറയും: പൂര്‍ണിമ
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
Featured Posts