Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ഛായാഗ്രാഹകന്‍ ആനന്ദകുട്ടന് മലയാള സിനിമയുടെ യാത്രാമൊഴി
പ്രശസ്ത ഛായാഗ്രാഹകന്‍ ആന്ദകുട്ടന്‍(62)അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. മലയാളത്തില്‍ 150 ലധികം സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകനാണ് അദ്ദേഹം.
മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയുടെ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കുമൊപ്പം സഞ്ചരിച്ച പ്രിയ സുഹൃത്തായിരുന്നു ആനന്ദകുട്ടന്. 1977 ല്‍ മനസ്സിനൊരു മയില്‍ എന്ന ചിത്രത്തിലൂടെയാണ് ഛായാഗ്രഹണം ആരംഭിച്ചത്.
ഛായാഗ്രാഹകന്‍ ആനന്ദകുട്ടന് മലയാള സിനിമയുടെ യാത്രാമൊഴി
മൂന്ന് പതിറ്റാണ്ടായി സിനിമയെ തൊട്ടറിഞ്ഞ കലാകാരനാണ് ആനന്ദകുട്ടന്. മലയാള സിനിമയുടെ ഓരോ വളര്‍ച്ചയിലും പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്.
ഛായാഗ്രാഹകന്‍ ആനന്ദകുട്ടന് മലയാള സിനിമയുടെ യാത്രാമൊഴി
1977 ല്‍ മനസ്സിനൊരു മയില്‍ എന്ന ചിത്രത്തിലൂടെയാണ് ഛായാഗ്രഹണം തുടങ്ങുന്നത്.ഛായാഗ്രാഹകന്‍ ആനന്ദകുട്ടന് മലയാള സിനിമയുടെ യാത്രാമൊഴി
മലയാളത്തില്‍ 150 ല്‍ പരം ചിത്രങ്ങള്‍ക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചു. ആവേശം, സാക്ഷി, രക്ത സാക്ഷി, കുറുക്കന്റെ കല്യാണം, ഹിസ് ഹൈനസ് അബ്ദുള, ആകാശദൂത്, ഒരു നോക്ക് കാണാന്‍, അഥര്‍വം, കാവടിയാട്ടം, കളിവീട്, അനിയത്തിപ്രാവ് എന്നിങ്ങനെ എണ്ണിയാലൊതുങ്ങാത്ത ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ക്യാമറയില്‍ പതിഞ്ഞതാണ്.ഛായാഗ്രാഹകന്‍ ആനന്ദകുട്ടന് മലയാള സിനിമയുടെ യാത്രാമൊഴി
സംവിധായകന്റെ മനസ്സറിഞ്ഞ കലാകാരനാകണം ഛായാഗ്രാഹകന്‍. ആനന്ദകുട്ടന്റെ കാര്യത്തില്‍ അത് നൂറ് ശതമാനം ശരിയാണ്. പ്രേക്ഷകര്‍ക്കും സിനിമയ്ക്കും വേണ്ടത് എന്തെന്ന് തിരിച്ചറിഞ്ഞ് പകര്‍ന്നെടുക്കാന്‍ കഴിവുള്ള ഛായാഗ്രാഹകന്‍ തന്നെയായിരുന്നു.
ഛായാഗ്രാഹകന്‍ ആനന്ദകുട്ടന് മലയാള സിനിമയുടെ യാത്രാമൊഴി
വര്‍ഷങ്ങള്‍ക്ക് സിനിമാ സെറ്റില്‍ വെച്ച് പകര്‍ത്തിയ ഒരു നൊസ്റ്റാള്‍ജിക് ചിത്രത്തില്‍ നിന്ന്
ഛായാഗ്രാഹകന്‍ ആനന്ദകുട്ടന് മലയാള സിനിമയുടെ യാത്രാമൊഴി
മലയാളത്തിലെ ഹിറ്റ് സിനിമകള്‍ക്ക് പുറകില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന ഛായാഗ്രഹരില്‍ ഒരാളാണ് ആനന്ദകുട്ടന്. കൃത്യസമയത്ത് സിനിമ പൂര്‍ത്തീകരിക്കാന്‍ കഠിനപ്രയത്നം ചെയ്യുന്നവരില്‍ ഒരാള്‍. മലയാള സിനിമയുടെ വലിയൊരു മുതല്‍കൂട്ടാണ് നഷ്ടപ്പെട്ടത് എന്നായിരുന്നു സിനിമാ ലോകത്തെ പ്രതികരണം.
ഛായാഗ്രാഹകന്‍ ആനന്ദകുട്ടന് മലയാള സിനിമയുടെ യാത്രാമൊഴി
കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍