Don't Miss!
- News ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം, ഇല്ലെങ്കിൽ...
- Automobiles എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Sports IPL 2024: മുംബൈക്ക് പുതിയ തലവേദന, ഹാര്‍ദിക്കിനെതിരേ ബുംറ! ഒപ്പം നബിയും; പ്രശ്നം രൂക്ഷം
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
മമ്മൂട്ടിയ്ക്ക് ജര്‍മ്മന്‍ സമ്മാനവുമായി മേയര്‍
ഭാര്യയ്ക്കൊപ്പമെത്തിയ മേയര്‍ സ്ക്വയര്‍ ചര്‍ച്ചില്‍ വച്ചാണ് മമ്മൂട്ടിയെ കണ്ടതും ഉപഹാരം നല്കിയതും. ഒരു മാമത്തിന്റെ ശില്പമാണ് മേയര്‍ മമ്മൂട്ടിയ്ക്ക് സമ്മാനിച്ചത്. നേരത്തേ ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ കഥയെല്ലാം ഗ്രെന്റ് മമ്മൂട്ടിയുമായി പങ്കുവച്ചു.
നഗരത്തിലെ കോ ഓപ്റ്റഡ് കൗണ്‍സിലറായ മലയാളി ജോസഫ് മെറ്റ്മാനാണ് മമ്മൂട്ടിയും സംഘവും ഷൂട്ടിങ്ങിനായി നഗരത്തില്‍ എത്തിയ വിവരം മേയറെ അറിയിച്ചത്. ഇതറിഞ്ഞ മേയര്‍ മമ്മൂട്ടിയെ കാണാന്‍ താല്പര്യം പ്രകടിപ്പിക്കുകയായിരുന്നുവത്രേ.
ജര്‍മന്‍ മലയാളിയായ മാത്തുക്കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയെക്കൂടാതെ, സിദ്ദിഖ്, പ്രേംപ്രകാശ്, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍, മുത്തുമണി, ആദിത്യ റാം, നാന്‍സി തടത്തില്‍, കൃഷ്ണപ്രഭ, അരുണ്‍ തുടങ്ങിയവര്‍ക്കൊപ്പം ഒട്ടേറെ ജര്‍മന്‍ മലയാളികളും അഭിനയിക്കുന്നുണ്ട്. 12 ദിവസത്തോളമാണ് ജര്‍മ്മനിയിലെ ഷൂട്ടിങ് നീളുക.
ച്ിത്രത്തില്‍ മമ്മൂട്ടിയ്ക്കൊപ്പം മോഹന്‍ലാലും ദിലീപും അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ടെന്നതും വലിയ പ്രത്യേകതയാണ്. പ്രാഞ്ചിയേട്ടന് ആന്റ് ദി സെയ്ന്റ് എന്ന് ചിത്രം പോലെ മികച്ചൊരു ആക്ഷേപഹാസ്യ ചിത്രമായാണ് രഞ്ജിത്ത് മാത്തുക്കുട്ടി ഒരുക്കുന്നതെന്നാണ് സൂചന.
-
ഷൂട്ടിനിടെ തമിഴ് നടന് മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക്: മാല പാര്‍വ്വതി
-
ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ
-
'കാക്കേ പറന്നു പോ'; ജാസ്മിന് ജിന്റോയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയോ? ചൂടേറിയ ചര്‍ച്ച