Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ജഗതിയുടെ തിരിച്ചുവരവിനായി പ്രാര്‍ഥിച്ച് വള്ളസദ്യ
രാജ്കുമാറിനെ കണ്ടവരെല്ലാം ജഗതിയുടെ ആരോഗ്യനിലയെക്കുറിച്ചാണ് തിരക്കിയത്. അച്ഛന്റെ ആരോഗ്യനിലയില്‍ മെച്ചപ്പെട്ട പുരോഗതിയുണെ്ടന്ന് രാജ്കുമാര് പറഞ്ഞു. അദ്ദേഹത്തിന് 60 ശതമാനം പരസഹായമില്ലാതെ നടക്കാനാകുന്നുണ്ട്. ഓര്‍മശക്തിയും തിരിച്ചുകിട്ടി. തന്നെ കാണുന്നതിനായി ആശുപത്രിയിലെത്തുന്ന സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും തിരിച്ചറിയാനും അദ്ദേഹത്തിനു കഴിയുന്നുണ്ടെന്നും രാജ്കുമാര് പറഞ്ഞു.
ഏഴു മാസമായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുകയാണ് ജഗതി. മുറിവുകളെല്ലാം കരിഞ്ഞു. ഭക്ഷണം നല്കാന് ഇട്ടിരുന്ന ട്യൂബുകളും മാറ്റി. കേള്‍ക്കുന്ന ഗാനങ്ങള്‍ക്ക് അനുസരിച്ചു ചുണ്ടുകള്‍ ചലിപ്പിക്കാന്‍ കഴിയുന്നതു നല്ല ലക്ഷണമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആറന്മുള ക്ഷേത്രമതിലകത്ത് സ്ഥിരമായി വള്ളസദ്യ വഴിപാട് നടത്തുന്ന ജഗതി ശ്രീകുമാര്‍ ഈ വര്‍ഷവും ഇതിനുള്ള ഒരുക്കം നേരത്തെതന്നെ നടത്തിയിരുന്നു. അച്ഛനോടു പറഞ്ഞ് അദ്ദേഹത്തിന്റെ പ്രാര്‍ഥനയോടെയാണ് ആറന്മുളയിലേക്ക് ഇത്തവണ താന്‍ പുറപ്പെട്ടതെന്ന് രാജ് കുമാര്‍ പറഞ്ഞു. ജഗതിയുടെ വള്ളസദ്യ സ്വീകരിച്ച ഇടശേരിമല കിഴക്ക് പള്ളിയോടകരക്കാര്‍ ഒന്നടങ്കം ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥന നടത്തി. രാജ്കുമാറിനു പുറമെ ഭാര്യാസഹോദരന്‍ ശ്രീകുമാറും വള്ളസദ്യ സമര്‍പ്പണത്തിന് എത്തിയിരുന്നു.
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'