Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ലോഹിയുടെ കുടുംബം ജപ്തി ഭീഷണിയില്‍
മലയാളത്തില്‍ ഹിറ്റായ കസ്തൂരിമാന്റെ തമിഴ് റീമേക്കാണ് ലോഹിയെ കടക്കെണിയിലാക്കിയത്. പടത്തിനായി ചെലവഴിക്കാന്‍ പണം തികയാതെ വന്നപ്പോള്‍ ആലുവ മണപ്പുറത്തിനടുത്തുള്ള തന്റെ വീട് വിറ്റാണ് ലോഹി പണം കണ്ടെത്തിയത്. അന്ന് ലഭിച്ച പണം ഉപയോഗിച്ചാണ് പമ്പ്കവലയില് വീട് വാങ്ങിയത്. കസ്തൂരിമാന്‍ തമിഴകത്തും വിജയം നേടുമെന്ന ലോഹിയുടെ പ്രതീക്ഷ തെറ്റി. 2005ല്‍ തമിഴ്നാട്ടിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കസ്തൂരിമാന്‍ ബോക്സ്ഓഫീസില്‍ വിജയം നേടാനായില്ല. സിനിമ ലോഹിയ്ക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തി വയ്ക്കുകയും ചെയ്തു.
2009ല്‍ ലോഹിതദാസ് മരിച്ചതിന് ശേഷം മാത്രമാണ് അദ്ദേഹത്തിന് കനത്ത സാമ്പത്തിക ബാധ്യതകള്‍ ഉള്ള വിവരം സിനിമാലോകം അറിയുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ കാര്യം ലോഹി അടുത്ത സുഹൃത്തുക്കളോടു പോലും പറഞ്ഞിരുന്നില്ല. മരണത്തിന് ശേഷം ലോഹിയുടെ സാമ്പത്തിക ബാധ്യത തീര്ക്കുന്നതിനെ കുറിച്ച് വിവിധ സിനിമാ സംഘടനകള്‍ ചര്‍ച്ച ചെയ്തിരുന്നു. അന്ന് ലോഹിയുടെ കുടുംബത്തെ സഹായിക്കാമെന്നേറ്റ പലരും ഇവരെ മറന്ന മട്ടാണ്.
അടുത്ത പേജില്‍ സൂപ്പറുകളും ലോഹിയുടെ കുടുംബത്തെ മറന്നു
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
-
ആദ്യം ക്ലാരിറ്റി വരുത്തേണ്ടത് പുറത്തെ ബന്ധത്തിൽ; നിങ്ങളുടെ നാടകത്തിൽ അയാൾക്ക് എന്താണ് റോൾ?; ചർച്ച
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ