Don't Miss!
- Sports IPL 2024: മുംബൈക്ക് പുതിയ തലവേദന, ഹാര്‍ദിക്കിനെതിരേ ബുംറ! ഒപ്പം നബിയും; പ്രശ്നം രൂക്ഷം
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- News പൂരം അട്ടിമറിച്ച് ബിജെപിക്ക് വോട്ടുണ്ടാക്കി കൊടുക്കാനുള്ള ശ്രമമെന്ന് മുരളീധരൻ;സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Automobiles ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
പാഠങ്ങള്‍ കഥാപ്രസംഗമാക്കി പഠിച്ചു: നമിത പ്രമോദ്
സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും, ലോ പോയിന്റ്, വിക്രമാദിത്യന് എന്നിങ്ങനെ പോയ വര്‍ഷം നമിത പ്രമോദും തിരക്കിലായിരുന്നു. അതിനിടയില്‍ പഠിച്ച് പരീക്ഷയെഴുതി മുഴുന്‍ വിഷയത്തിലും എ പ്ലസും നേടി. എന്താണ് ഈ വിജയത്തിന്റെ രഹസ്യം.
നമിതയെ മുഴുന്‍ വിഷയത്തില്‍ എ പ്ലസ് നേടാന്‍ സഹായിച്ചത് മന്ത്രി ശിവകുമാറിന്റെ മകള്‍ ഗൗരിയുടെ നോട്ടുകളാണത്രെ. ചിത്രീകരണ തിരക്കുകള്‍ കാരണം എല്ലാദിവസം ക്ലാസില്‍ പോകാന്‍ നമിതയ്ക്ക് കഴിയാറുണ്ടായരുന്നില്ല. സ്റ്റഡി ലീവിന്റെ സമയത്തും ലോ പോയിന്റിന്റെ ലൊക്കേഷനിലായിരുന്നു നമിത. ലൊക്കേഷനില്‍ പോകുമ്പോള്‍ പുസ്തകങ്ങളെടുക്കുമെങ്കിലും റൂമിലിരുന്നു മാത്രമേ പഠിക്കാറുള്ളൂ.
മിസ്സായ ക്ലാസിലെ നോട്ടുകളെല്ലാം തന്ന് സഹായിച്ചത് മന്ത്രിയുടെ മകളാണെന്ന് നമിതപറയുന്നു. നോട്ടുകള്‍ക്ക് പുറമെ മോഡല്‍ ചോദ്യങ്ങളും ഗൗരി നമിതയ്ക്ക് നല്കി സഹായിച്ചത്രെ. ഹ്യൂമാനിറ്റീസായിരുന്നു നമിതയുടെ വിഷയം. മിസ്സായ ക്ലാസുകള്‍ക്ക് വേണ്ടി ട്യൂഷനൊന്നു പോയില്ല. പകരം കൂട്ടുകാരോടൊപ്പമിരുന്നു കംപയിന്‍ സ്റ്റഡി നടത്തി. പാഠപുസ്തകത്തിലെ ഇംഗ്ലീഷിലുള്ള ഭാഗങ്ങള്‍ ഉറക്കെ വായിച്ച് അത് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് കഥാപ്രസംഗമാക്കിയാണ് പഠിച്ചത്.
പ്ലസ് വണ്ണിനും മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ നമിത കൊച്ചി സെന്റ് തെരേസയില്‍ ബി എയ്ക്ക് ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഐശ്ചിക വിഷയങ്ങള്‍ ഏതാണെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെങ്കിലും സോഷ്യോളജിയോട് ഒരിഷ്ടമുണ്ടെന്നും മിക്കവാറും അത് തിരഞ്ഞെടുക്കുമെന്നും നമിത പറയുന്നു
-
ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ
-
'യെവള് ആരെടെ?', ഇതൊക്കെ നല്ല ഊളത്തരമാണ്; വൃത്തിയില്‍ ജിന്റോയും ജാസ്മിനെ പോലെ തോല്‍വി
-
'അന്ന് പ്രതിഫലം ഒരു രൂപ... ഇപ്പോൾ വാങ്ങുന്നത് മൂന്ന് കോടി വരെ'; ചാക്കോച്ചനൊപ്പമെത്തി പ്രണവിന്റെയും പ്രതിഫലം?