Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മേഘരൂപനിലൂടെ കവിയെ അപമാനിച്ചു: ദാമോദരന്‍
പി കുഞ്ഞിരാമന്റെ കവിതകളെയും ജീവിതത്തെയും ആസ്പദമാക്കിയെടുത്ത ചിത്രം പക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തെ തെറ്റായാണു വ്യാഖ്യാനിച്ചിരിക്കുന്നത്. കവിയെ മോശമായി ചിത്രീകരിക്കുന്ന സിനിമ കവിയെ കുറിച്ച് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. കവിയെ വിഷയലമ്പടനായാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിത്യകന്യകയെ തേടി എന്നാണ് കവി തന്റെ ജീവിതയാത്രയെ വിശേഷിപ്പിച്ചത്. എന്നാല്‍ അദ്ദേഹം നിത്യവും കന്യകയെ തേടി ഇറങ്ങുന്നതായാണ് ചിത്രം പറയുന്നതെന്നും ദാമോദരന്‍ ആരോപിച്ചു.
തിരക്കഥാകൃത്തായി ഇതിനോടകം തന്നെ പേരെടുത്ത പി ബാലചന്ദ്രന്റെ ആദ്യ സംവിധാന സംരംഭമാണ് ഇവന് മേഘരൂപന്‍. പ്രകാശ് ബാരെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കവിയെ അവതരിപ്പിക്കുന്നത്. പത്മപ്രിയ, അനു മോള്, രമ്യ നമ്പീശന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു . മഹാകവി പി. കുഞ്ഞിരാമന് നായരുടെ ജീവിതമാണ് 'ഇവന് മേഘരൂപന്‍' പ്രചോദനമെങ്കിലും അദ്ദേഹത്തിന്റെ ആത്മകഥയുടെ ചലച്ചിത്രാവിഷ്കാരമല്ല ഈ സിനിമയെന്ന സംവിധായകന്റെ സാക്ഷ്യപത്രത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. സിലിക്കണ്‍ മീഡിയയുടെ ബാനറില്‍ ഗോപ പെരിയാടന്‍, തമ്പി ആന്റണി, പ്രകാശ് ബാരെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'