Don't Miss!
- News കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: ഇന്‍കംടാക്സ് അന്വേഷണത്തിനെതിരായ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Sports IPL 2024: മുംബൈക്ക് പിഴക്കുന്നത് എവിടെ? ഈ പ്ലേയിങ് 11നെ ഇറക്കൂ; പുഷ്പം പോലെ ജയിക്കും
- Automobiles ബെൻസിൻ്റെ ഈ മോഡലിന് എന്താ പ്രത്യേകത... വില അറിയുന്നതിന് മുന്നേ ഇത്രയും ഡിമാൻഡോ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
ഭാര്യാഭര്ത്താക്കന്മാരായി ചാക്കോച്ചനും ഭാമയും
കുഞ്ചാക്കോ ബോബനും ഭാമയും ജോഡികളാകുന്ന കൊന്തയും പൂണൂലും തിരുവനന്തപുരത്ത് തുടങ്ങി. ജിജോ ആന്റണി ഒരുക്കുന്ന ചിത്രം കുടുംബത്തിന്റെ പിന്തുണയില്ലാതെ വിവാഹം കഴിച്ച രണ്ടുപേരുടെ കഥയാണ് പറയുന്നത്. കൃഷ്ണന് എന്ന കഥാപാത്രമായി ചാക്കോച്ചന് എത്തുമ്പോള്‍ ഭാര്യ അമൃതയായി ഭാമ അഭിനയിക്കുന്നു. ഇവര്‍ക്ക് രണ്ടുപേര്‍ക്കും സഹായവുമായി എത്തുന്ന ഏക വ്യക്തി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ സെക്രട്ടറിയായ ജോമോനാണ്.
ബേക്കറി തൊഴിലാളിയായ കൃഷ്ണന്റെയും അമൃതയുടെയും ജീവിതത്തിലെ സംഭവങ്ങള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുകയാണ് ചിത്രത്തില്‍. ഒരു ഘട്ടത്തില്‍ കൃഷ്ണയും ജോമോനും തമ്മില്‍ പിരിയുന്നതോടെ ഭാര്യയും ഭര്‍ത്താവും തീര്‍ത്തും ഒറ്റപ്പെടുകയാണ്.
ചിത്രത്തില്‍ പൊലീസുകാരന് മാത്തനായി കലാഭവന്‍ മണിയും പ്രധാന വേഷത്തില്‍ എത്തുന്നത്. ബ്ലേഡു സേതുവെന്ന കഥാപാത്രമായി മനോജ് കെ ജയന്റെ സാന്നിധ്യവും ചിത്രത്തിലുണ്ട്. ഒരു മിലിട്ടറി ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ജനാര്‍ദ്ദനനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
കോയമ്പത്തൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാലക്കാട് സ്വദേശിയായ ബിസിനസുകാരന് എന്‍ മണികണ്ഠദാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ്അമല്-ജിജോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്, സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് മെജോയാണ്.
-
തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ! ബിഗ് ബോസിനോട് ആരാധകരുടെ അപേക്ഷ
-
പ്രിയന് എന്നെ ഇപ്പോള്‍ നോക്കുന്നത് പുച്ഛത്തോടെ ആയിരിക്കും, എനിക്ക് അതറിയാം; ശ്രീനിവാസന്റെ വാക്കുകള്‍
-
ഇനിയൊരു കുട്ടി വേണ്ടെന്ന് തോന്നി, രണ്ടാമത്തെ കുഞ്ഞെന്ന തീരുമാനത്തിന് എട്ട് വർഷമെടുത്തതിന് കാരണം; അശ്വതി