Don't Miss!
- News വയനാട്ടില്‍ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്: രാഹുലിനെതിരെ വിമര്‍ശനം കടുപ്പിച്ച് എല്‍ഡിഎഫ്
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഇന്ദ്രജിത്തും റിമ കല്ലിങ്കലും ഒന്നിക്കുന്ന കാടുപൂക്കുന്ന നേരം, ട്രെയിലര്‍ കാണൂ
ഡോ.ബിജു സംവിധാനം ചെയ്യുന്ന കാടു പൂക്കുന്ന നേരം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഇന്ദ്രജിത്തും റിമ കല്ലിങ്കലുമാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്.
ഡോ. ബിജു സംവിധാനം ചെയ്യുന്ന കാടു പൂക്കുന്ന നേരം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഇന്ദ്രജിത്തും റിമ കല്ലിങ്കലുമാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്. മാവോയിസ്റ്റെന്നു സംശയിക്കുന്ന യുവതിയായി റിമയും ഇന്ദ്രജിത്ത് പോലീസ് ഓഫീസറായുമാണ് എത്തുന്നത്.
നടന്മാരായ പ്രകാശ് ബാരെയും ഇന്ദ്രന്‍സും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷം ചെയ്യുന്നുണ്ട്. 67 സെക്കന്ന്റ് ദൈര്‍ഘ്യമുളള ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്. ഇതിനകം ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ കാടു പൂക്കുന്ന നേരം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.
'' ജനിക്കാത്ത കുഞ്ഞിന് അവര്‍ പേരുംകണ്ടു പിടിച്ചു, ഇനിയെന്തൊക്കെ കേള്‍ക്കണം'':സെയ്ഫ് അലി ഖാന്
ഇന്ത്യന്‍ നോരമയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ട മൂന്നു മലയാള ചിത്രങ്ങളിലൊന്നാണിത്. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.വരുന്ന ഗോവ അന്താരാഷ്ട്ര ഫിലീം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിക്കും. കാടിന്റെ മനോഹാരിത പരമാവധി ഒപ്പിയെടുത്ത ചിത്രം കൂടിയാണിത്.
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം