Don't Miss!
- Sports IPL 2024: സഞ്ജുവിന്റെ വിക്കറ്റ് ഞാനും നേടിയിട്ടുണ്ട്, അന്ന് അവന് 16 വയസ്; ഓര്മ പുതുക്കി അക്രം
- Finance 15x15x15 - കോടിപതിയാകാൻ ഒരു സൂത്രവാക്യം
- Automobiles ഓഫ്റോഡറുകളുടെ രാജാവിൻ്റെ പുതിയമുഖം! 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ റിവ്യൂ വായിക്കാം
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- News അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
എല്ലാവര്ക്കും മറുപടി റിലീസിങിനു ശേഷം: ശ്വേത
ഒന്നുമറിയാതെയാണ് ഇവിടെ ആളുകള്‍ പ്രശ്നമുണ്ടാക്കിയത്. രണ്ടര മണിക്കൂര്‍ മുഴുവന്‍ പ്രസവം കാണിക്കുകയൊന്നുമല്ല സിനിമയില്‍. ആകെ 45 മിനിറ്റേ ലേബര്‍ റൂമില്‍ ചിത്രീകരണം ഉണ്ടായിരുന്നുള്ളൂ. അതെല്ലാം എഡിറ്റ് ചെയ്ത്, ബ്ലസി യുടെ ഭാര്യയായ മിനിയെ കാണിച്ച് അവര്‍ ഒകെ പറയുന്ന ഭാഗങ്ങള്‍ മാത്രമേ ബ്ലസി സിനിമയില്‍ കാണിക്കുകയുള്ളൂ. ചിത്രീകരണ സമയത്ത് ഒറ്റ മൊബൈല്‍ പോലും ലേബര്‍ റൂമില്‍ കടത്തയിിരുന്നില്ല. രണ്ട് കാമറ വച്ച് ബ്ലസി ചിത്രീകരിച്ചു. ചെന്നെയില്‍ കൊണ്ടുപോയി ആവശ്യമുള്ള ഭാഗങ്ങള്‍ മാത്രമെടുത്തു. ബാക്കിയെല്ലാം ഡിലീറ്റ് ചെയ്തു.
ശ്വേതയുടെ ഭര്‍ത്താവ് ശ്രീവല്സന് മേനോന് ആണ് പ്രസവരംഗം ചിത്രീകരിക്കുന്ന കാര്യം ആദ്യം മുന്നോട്ടു വച്ചത്. പിന്നീടാണ് ബ്ലസിയോട് ഇങ്ങനെയൊരു സബ്ജകട് പറയുന്നത്. അപ്പോള്‍ ബ്ലസി കളിമണ്ണിനെക്കുറിച്ച് ചിന്തിക്കുന്ന സമയമായിരുന്നു. പ്രൊഡ്യൂസറും തയ്യാറായപ്പോള്‍ ഇങ്ങനെയൊരു സംഭവം സിനിമയാക്കാന്‍ തീരുമാനിച്ചു.
സ്പീക്കര്‍ ജി. കാര്ത്തികേയന്, മുന്‍ മന്ത്രി ജി.സുധാകരന് എന്നിവരാണ് പ്രസവരംഗം ചിത്രീകരിക്കുന്നതിനെതിരെ ആദ്യമായി സംസാരിച്ചത്. അതില്‍ ശ്വേത പ്രതികരിച്ചപ്പോള്‍ വലിയൊരു വിവാദമായി മാറി. ഇനിയേതായാലും ചിത്രം തിയറ്ററില്‍ എത്തട്ടെ. ബാക്കി കാര്യം ശ്വേത തന്നെ പറയും. എല്ലാവര്ക്കും ചുട്ട മറുപടി.
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍