Don't Miss!
- Technology പോക്കറ്റ് കാലിയാക്കാത്ത ഒരു എഐ ക്യാമറാ ഫോൺ; മോട്ടോ എഡ്ജ് 50 പ്രോയുടെ ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ചു
- Automobiles സ്കോഡയുടെ ബജറ്റ് ഇവി; വരാനിരിക്കുന്ന എപിക്കിന്റെ ഹൈലൈറ്റുകൾ ഇവയൊക്കെ
- News 'നന്നായി ഒലത്തിക്കോ, വെള്ള പൂശി പടവും എടുത്ത് നടപ്പാണ് ഷണ്ഡൻ'; ഡീൻ കുര്യാക്കോസിനെ അധിക്ഷേപിച്ച് എംഎം മണി
- Travel മംഗലാപുരത്ത് നിന്ന് രാമേശ്വരത്തേയ്ക്ക് നേരിട്ട് ട്രെയിൻ; പഴനി, മധുരൈ, കൊടൈക്കനാൽ യാത്രകൾ ഇനി എളുപ്പം
- Sports IPL 2024: രോഹിത് ഫാന്‍സ് അതിരുവിടുന്നോ? ഹാര്‍ദിക്കിന് ചിലത് പറയാനുണ്ട്! മുന്നറിയിപ്പോ?
- Lifestyle സ്ത്രീകളെ അപകടത്തിലാക്കും അണുബാധകള്‍: അറിയേണ്ടത് ഇതെല്ലാം
- Finance നിക്ഷേപത്തിന് ഉയർന്ന പലിശ വേണോ, നൽകാൻ പോസ്റ്റ് ഓഫീസ് റെഡിയാണ്, നോക്കുന്നോ
മേഘ്ന അമ്മ വേഷത്തിന്റെ ത്രില്ലിലാണ്
യക്ഷിയിലൂടെ വിനയന് കൊണ്ടുവന്ന അനൂപ്മേനോനിലൂടെ വളര്‍ന്നു തുടങ്ങിയ മേഘ്നരാജ് പറയുന്നത്
തനിക്ക് മാഡ് ഡാഡ് എന്ന ചിത്രത്തില്‍ 16 വയസ്സുകാരിയുടെ അമ്മവേഷം ലഭിച്ചതിന്റെ ത്രില്ലിലാണെന്നാണ്. അഭിനേത്രി എന്ന നിലയില്‍ മേഘ്നയില്‍ ഒരു ഇമേജ് സൃഷ്ടിച്ചത് മലയാളസിനിമയാണെന്ന വിശ്വാസമാണ് അവരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളസിനിമയില്‍ നിലനില്ക്കാന് പ്രേരിപ്പിക്കുന്നത്. അതിന്റെഭാഗമാണ് ഈ അമ്മവേഷവും.
നമുക്ക് പാര്‍ക്കാന്‍ എന്ന ചിത്രത്തില്‍ രണ്ടുകുട്ടികളുടെ അമ്മയായാണ് മേഘ്ന എത്തുന്നത്. ഷഷ്ടി പൂര്‍ത്തി പിന്നിട്ട് നായകതാരങ്ങള്‍ പൂനം ബജ്വയുടേയും ഭാവനയുടേയുമൊക്കെ നായകന്മാരാകുന്ന നാട്ടില്‍ അഭിനേത്രികള്‍ ഇങ്ങനെ ഒരു ഇമേജ് സൃഷ്ടിച്ചാല്‍ അത് ഒരു നല്ല പാഠമാകും.
രാഷ്ട്രീയത്തില്‍ പ്രായമാകുന്നതാണ് ക്വാളിഫിക്കേഷന്‍ എങ്കില്‍ മലയാള സിനിമയിലും ഇപ്പോഴതു തന്നെയാണ് അഭികാമ്യം. അതു പക്ഷേ പുരുഷകേന്ദ്രീകൃതമാണെന്ന് മാത്രം. പിരിഞ്ഞു പോകലില്ലെന്ന് മാത്രമല്ല തിരിച്ചുപോക്ക് യൗവനത്തിലേക്ക് മാത്രം. ഇമേജുകളുടെ പിടിയില്‍ നിന്ന് മോചിതരായി പെട്ടെന്ന് തന്നെ തിരിച്ചറിവു നേടുന്നതില്‍ നമ്മുടെ നായികമാരാണ് മുന്‍പന്തിയിലെന്നത് നല്ല സൂചനയാണ്. അതിനി മേഘ്നരാജോ, പത്മപ്രിയയോ, റിമകല്ലിങ്ങലോ, രമ്യനമ്പീശനോ ആരായാലും വേണ്ടില്ല തയ്യാറാവുന്നു എന്നത് സിനിമയ്ക്കും അവര്‍ക്കും ഗുണം തന്നെ.
-
'ബിഗ് ബോസ് വിടാതിരുന്നപ്പോൾ ഞാൻ കരുതി പുറത്ത് നല്ല സപ്പോർട്ടുണ്ടെന്ന്, യഥാർത്ഥ രതീഷിന് നാട്ടിൽ നല്ല പേരാണ്'
-
'കാരവാൻ തന്നില്ല വഴിയിൽ നിന്ന് വസ്ത്രം മാറണോ?, ഭക്ഷണവും തന്നില്ല'; മമ്മൂട്ടി സിനിമയിൽ നിന്ന് പിന്മാറി സന്തോഷ്!
-
'ഉടുത്തിട്ട് വാ, അല്ലെങ്കിൽ വീട്ടിൽ പോ'; ജയഭാരതിയോട് പറഞ്ഞത്, പിന്നാലെ പങ്കാളി ഹരി പോത്തന്റെ ഭീഷണി