Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
കമ്മത്ത് ബ്രദേഴ്സിന്റെ കൊങ്കിണി ഭാഷാപഠനം
ഭാഷാ പ്രയോഗംകൊണ്ട് വിസ്മയം തീര്‍ത്ത മമ്മൂട്ടിയുടെ കഥാപാത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകമനസ്സില്‍ ഹിറ്റായി ഓടികൊണ്ടിരിക്കയാണ്.രാജമാണിക്യത്തിലെ തിരുവനന്തപുരം വെഞ്ഞാറമൂട് ഭാഷയും പ്രാഞ്ചിയേട്ടന്റെ തൃശൂര്‍ ഭാഷയും ചട്ടമ്പിനാട്ടിലെ കന്നഡപ്രയോഗങ്ങളും സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ തൊപ്പിയിലെ തൂവലുകള്‍ തന്നെ.
രാജമാണിക്യത്തിലെ മമ്മൂട്ടിയുടെ ഭാഷാപഠനത്തിന്റെ ഗുരു സുരാജ് വെഞ്ഞാറമൂട് ആയിരുന്നു. അതിനുശേഷം സുരാജും തിരക്കുള്ള താരമായി വളര്‍ന്നു. ഉദയ്കൃഷ്ണ സിബി കെ തോമസ് തിരക്കഥയില്‍ ഒരുങ്ങുന്ന തോംസണ്‍ സംവിധാനം ചെയ്യുന്ന കമ്മത്ത് & കമ്മത്തില്‍ മമ്മൂട്ടിയേയും ദിലീപിനേയും കൊങ്കിണി പഠിപ്പിക്കുന്നത് ചലച്ചിത്രതാരമായ കലാഭവന്‍ ഹനീഫയും കൊങ്കിണി സമുദായക്കാരനായ ശരത്കുമാര് പ്രഭുവുമാണ്.
കലാഭവന്‍ ഹനീഫയുടെ മട്ടാഞ്ചേരി പാശ്ചാത്തലവും മിമിക്രി വേദികളിലെ കൊങ്കിണി ഭാഷാ പ്രയോഗങ്ങളുമാണ് പുതിയ ഉത്തരവാദിത്വത്തിലേക്ക് നയിച്ചത്. ദിലീപിന് അത്യാവശ്യം കൊങ്കിണി ഭാഷാ പ്രയോഗങ്ങള്‍ വശമുണ്ട്. മമ്മൂട്ടിയ്ക്കുവേണ്ടിയാണ് പുതിയഗുരുക്കന്മാര് കാര്യമായി ശ്രമം തുടങ്ങിയിരിക്കുന്നത്.
തിരക്കഥയില്‍ ഭാഷാന്തരം വരുത്തുന്നതും ഹനീഫയും പ്രഭുവും തന്നെ. ചിത്രത്തില്‍ കാര്യമായ രീതിയില്‍ തന്നെ കമ്മത്ത് ഭാഷാ ഉപയോഗിക്കപ്പെടുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന കമ്മത്ത് & കമ്മത്തില്‍ തമിഴ് സൂപ്പര്‍ താരം ധനുഷ് അതിഥിവേഷത്തിലെത്തുന്നുണ്ട് യഥാര്‍ത്ഥ ധനുഷ് ആയിതന്നെ.
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'