Just In
- 56 min ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 1 hr ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 1 hr ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 1 hr ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- Finance
വിദേശങ്ങളില്‍ ഉള്ള ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപങ്ങളില്‍ വന്‍ തകര്‍ച്ച; ഡിസംബറില്‍ 42 ശതമാനം ഇടിഞ്ഞു
- Sports
അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ മികച്ച അഞ്ച് പരിശീലകര്‍ ആരൊക്കെ? രവി ശാസ്ത്രി ഒന്നാമന്
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- News
ദില്ലി അതിർത്തിയിൽ സേനയെ വിന്യസിക്കാൻ കേന്ദ്ര തീരുമാനം: കര്‍ഷകര്‍ സിംഘുവിലേക്ക് മടങ്ങി
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വാപ്പച്ചിയ്ക്ക് കിട്ടണം എന്നായിരുന്നു പ്രാര്‍ത്ഥന; മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ച് ഡിക്യു
മമ്മൂട്ടിയും ജയസൂര്യയും പൃഥ്വിരാജും തമ്മിലാണ് കടുത്ത മത്സരം നടന്നതെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വരുമ്പോള്‍ ജൂറി അംഗങ്ങള്‍ പറയുന്നു, ഇല്ല ദുല്‍ഖറും ജയസൂര്യയും തമ്മിലായിരുന്നു മത്സരമെന്ന്. അവസാന പട്ടികയില്‍ മമ്മൂട്ടിയെയും മറ്റ് നടന്മാരെയും പരിഗണിച്ചിട്ടില്ലത്രെ. അവസാനം വരെ എത്തിയ ജയസൂര്യയ്ക്ക് സ്പെഷ്യല്‍ ജൂറി പുരസ്കാരം നല്കി.
തനിക്ക് അപ്രതീക്ഷിതമായിരുന്നു പുരസ്കാരം എന്നാണ് ദുല്‍ഖര്‍ സല്‍മാന്റെ പ്രതികരണം. പത്തേമാരിയില്‍ വാപ്പച്ചിയും നല്ല പ്രകടനം കാഴ്ച വച്ചിരുന്നു. വാപ്പച്ചിയ്ക്ക് പുരസ്കാരം കിട്ടണം എന്നായിരുന്നു പ്രാര്‍ത്ഥന. പക്ഷെ പ്രഖ്യാപനം വന്നപ്പോള്‍ എനിക്കായിരുന്നു. ഇത്രയും നാള് ചെയ്ത ചിത്രങ്ങളില്‍ പരമാവധി നന്നായി അഭിനയിച്ച ചിത്രമാണ് ചാര്‍ലി എന്നും ദുല്‍ഖര്‍ പറയുന്നു.
മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍, 'കെട്ടി പിടിച്ച് ഒരുപാട് മുത്തം തന്നു വാപ്പിച്ചി' എന്ന് ദുല്‍ഖര്‍ പറഞ്ഞു. അതിലായിരുന്നു ആദ്യ പുരസ്കാരത്തിന്റെ മധുരം. പനമ്പിള്ളി നഗറിലെ വസതിയില്‍ കുടുംബത്തിനൊപ്പമാണ് ദുല്‍ഖര്‍ തന്റെ ആദ്യ സംസ്ഥാന പുരസ്കാരത്തിന്റെ സന്തോഷം ആഘോഷിച്ചത്.