Don't Miss!
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Lifestyle ആയുസ്സിനും ആരോഗ്യത്തിനും ചെറുധാന്യങ്ങള്‍ ശീലമാക്കാം
- News 89 സീറ്റുകള്‍, 55ലും ബിജെപി, രണ്ടാം ഘട്ടത്തില്‍ പോരാട്ടം ഈ സീറ്റുകളില്‍; കേസ് കൂടുതല്‍ കേരളത്തില്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വാപ്പച്ചിയ്ക്ക് കിട്ടണം എന്നായിരുന്നു പ്രാര്‍ത്ഥന; മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ച് ഡിക്യു
മമ്മൂട്ടിയും ജയസൂര്യയും പൃഥ്വിരാജും തമ്മിലാണ് കടുത്ത മത്സരം നടന്നതെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വരുമ്പോള്‍ ജൂറി അംഗങ്ങള്‍ പറയുന്നു, ഇല്ല ദുല്‍ഖറും ജയസൂര്യയും തമ്മിലായിരുന്നു മത്സരമെന്ന്. അവസാന പട്ടികയില്‍ മമ്മൂട്ടിയെയും മറ്റ് നടന്മാരെയും പരിഗണിച്ചിട്ടില്ലത്രെ. അവസാനം വരെ എത്തിയ ജയസൂര്യയ്ക്ക് സ്പെഷ്യല്‍ ജൂറി പുരസ്കാരം നല്കി.
തനിക്ക് അപ്രതീക്ഷിതമായിരുന്നു പുരസ്കാരം എന്നാണ് ദുല്‍ഖര്‍ സല്‍മാന്റെ പ്രതികരണം. പത്തേമാരിയില്‍ വാപ്പച്ചിയും നല്ല പ്രകടനം കാഴ്ച വച്ചിരുന്നു. വാപ്പച്ചിയ്ക്ക് പുരസ്കാരം കിട്ടണം എന്നായിരുന്നു പ്രാര്‍ത്ഥന. പക്ഷെ പ്രഖ്യാപനം വന്നപ്പോള്‍ എനിക്കായിരുന്നു. ഇത്രയും നാള് ചെയ്ത ചിത്രങ്ങളില്‍ പരമാവധി നന്നായി അഭിനയിച്ച ചിത്രമാണ് ചാര്‍ലി എന്നും ദുല്‍ഖര്‍ പറയുന്നു.
മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍, 'കെട്ടി പിടിച്ച് ഒരുപാട് മുത്തം തന്നു വാപ്പിച്ചി' എന്ന് ദുല്‍ഖര്‍ പറഞ്ഞു. അതിലായിരുന്നു ആദ്യ പുരസ്കാരത്തിന്റെ മധുരം. പനമ്പിള്ളി നഗറിലെ വസതിയില്‍ കുടുംബത്തിനൊപ്പമാണ് ദുല്‍ഖര്‍ തന്റെ ആദ്യ സംസ്ഥാന പുരസ്കാരത്തിന്റെ സന്തോഷം ആഘോഷിച്ചത്.
-
ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്കിയ സമ്മാനമായിരുന്നു
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്