Don't Miss!
- Sports IPL 2024: രോഹിത് ശര്‍മയും ഇഷാനും പുറത്ത്! ലേലത്തില്‍ മുംബൈ നിലനിര്‍ത്തുക ഈ നാലു പേരെ
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
താപ്പാന-മമ്മൂട്ടിയുടെ തിരിച്ചുവരവ്?
മലയാളിയുടെ ഉത്സവദിനങ്ങള്‍ ലാക്കാക്കിയെത്തിയ താപ്പാന കുടുംബ പ്രേക്ഷകരെ കീഴടക്കുമെന്ന് സിനിമ കണ്ടിറങ്ങിയവര്‍ പറയുന്നു. കോമഡിയും ആക്ഷനും നിറഞ്ഞുനില്ക്കുന്ന ആദ്യപകുതിയാണ് പ്രേക്ഷകരെ കൂടുതല്‍ രസിപ്പിയ്ക്കുന്നത്. മമ്മൂട്ടിയുടെ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നതാണ് താപ്പാനയിലെ സാംസനെന്നും ആരാധകര്‍ സാക്ഷ്യപ്പെടുത്തുന്നു.
സിന്ധുരാജിന്റെ ലളിതമായ തിരക്കഥ കയ്യടക്കത്തോടെ അവതരിപ്പിയ്ക്കാന്‍ സംവിധായകന് ജോണി ആന്റണിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് അറിയുന്നത്. തനിയ്ക്ക് ലഭിച്ച റോള്‍ ചാര്‍മിയും നന്നാക്കിയിട്ടുണ്ട്.
പ്രവചനീയമായ ക്ലൈമാക്സും ചിലയിടത്ത് അനുഭവപ്പെടുന്ന ഇഴച്ചിലും ഒഴിച്ചുനിര്‍ത്തിയാല്‍ താപ്പാന കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്നറാണെന്നാണ് ബോക്സ് ഓഫീസിലെ ആദ്യ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. അടുത്തകാലത്തായി മലയാള സിനിമകളുടെ വിജയപരാജയങ്ങള്‍ നിര്‍ണിയിക്കുന്നതില്‍ വലിയ പങ്കുവഹിയ്ക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് വന്നിരിയ്ക്കുന്നത്.
ഫസ്റ്റ് ഡേ.. ഫസ്റ്റ് ഷോ കണ്ടിറങ്ങിയ മമ്മൂട്ടി ഫാന്‍സിന്റെ പ്രതികരണങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതുകൊണ്ട് തന്നെ ഇതില്‍ എത്രകണ്ട് സത്യമുണ്ടെന്ന് കണ്ടു തന്നെയറിയണം. എന്തായാലും വരുംദിവസങ്ങളില്‍ താപ്പാനയുടെ വിധി നിര്‍ണയിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ട...
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'