Don't Miss!
- News സൗദി അറേബ്യയുടെ 'രഹസ്യ മോഹം'; സാധ്യമായാല്‍ ഇന്ത്യ വെട്ടിലാകും... ഇറാന് സഹായിക്കുമോ
- Finance ഒരു വർഷത്തെ നേട്ടം 1932%, നിക്ഷേപകരെ കോടീശ്വരനാക്കിയ ഓഹരി, നിങ്ങൾ വാങ്ങുന്നോ..?
- Lifestyle കാലിഫോര്‍ണിയയില്‍ ആകാശത്ത് കണ്ടത് അന്യഗ്രഹ ജീവി? മനുഷ്യരൂപത്തോടും കുരിശിനോടും സാദൃശ്യം
- Automobiles വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
45-55 വയസ്സിനുള്ളില്‍ മമ്മൂട്ടി എങ്ങനെയായിരുന്നു?
മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ഒരു കഥാപാത്രത്തിന്റെ പേരു പറയാന്‍ പറഞ്ഞാല്‍ തീര്‍ച്ചയായും അതില്‍ 'വാത്സല്യത്തി'ലെ മേലേടുത്ത് രാഘവന് നായരുണ്ടാകും. ഇടത്തരം കുടുംബത്തിലെ കര്‍ഷകനായ കുടുംബനാഥനെ വരച്ചുകാട്ടിയ ചിത്രമായിരുന്നു വാത്സല്യം. മമ്മൂട്ടിയെന്ന സാധാരണക്കാരനായ കര്‍ഷകനെയാണ് ചിത്രത്തില്‍ കണ്ടത്. കുടുംബപ്രേക്ഷകര്‍ വീണ്ടും കാണാനാഗ്രഹിക്കുന്ന അത്തരമൊരു കഥാപാത്രമായി മമ്മൂട്ടി വീണ്ടും എത്തുന്നു.
പുണ്യാളന് അഗര്‍ബത്തീസ് എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന വര്‍ഷം എന്ന ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടുമൊരു സാധാരണക്കാരനായി എത്തുന്നത്. 55 കാരനായ വേണു എന്ന ബിസ്നസുകാരനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സംവിധായകന് പറഞ്ഞു. 45 വയസ്സിനും 55 വയസ്സിനുമിടയില്‍, പത്ത് വര്‍ഷത്തിനുള്ളില്‍ വേണുവിന്റെ ജീവിതത്തിലൂടെ കടന്നുപോകുന്നതിലൂടെയാണ് കഥ വികസിക്കുന്നത്.
ചിത്ര തീര്‍ത്തും ഒരു എന്റര്ടൈന്മെന്റായിരിക്കുമെന്ന് രഞ്ജിത്ത് ശങ്കര്‍ പറയുന്നു. മഴയ്ക്കും വേണുവിന്റെ ജീവിതത്തിനും ചില ബന്ധങ്ങളുണ്ട്. അതിനാലാണ് ചിത്രത്തിന് വര്‍ഷം എന്ന പേരു നല്‍കിയതെന്നും സംവിധായകന് വ്യക്തമാക്കി. രണ്ട് നായികമാര്‍ അഭിനയിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നതും മമ്മൂട്ടി തന്നെയാണെന്നതാണ് മറ്റൊരു പ്രത്യേകത.
ജൂലൈ ഇരുപതിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുക. മെമ്മറീസ്, ദൃശ്യം, പുണ്യാളന് അഗര്‍ബത്തീസ് എന്നിവയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച സുജിത് വാസുദേവാണ് വര്‍ഷത്തിനും ഛായാഗ്രാഹകനാകുന്നത്. സംഗീത സംവിധാനം ബിജിപാല്‍ ആണ്. ഒക്ടോബര്‍ രണ്ടിനാണ് വര്‍ഷം റിലീസ് ചെയ്യുക.
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'
-
'ജാസ്മിൻ ബാത്ത്റൂമിൽ ചെരുപ്പിടാതെ പോകുന്നു... സോഫയിൽ കാലുവെച്ച് ഇരിക്കുന്നു, ടിഷ്യു പേപ്പറുകൾ വലിച്ചിടുന്നു'
-
'സിബിന് അഖിലിനെപ്പോലെ വാക്ചാതുര്യമുണ്ട്, കാറുമായി പോയാലും സായിക്കൊന്നും പറ്റില്ല, അഭിഷേകിൽ പ്രതീക്ഷയില്ല'