Don't Miss!
- News സ്വര്‍ണം വീണു; വിലക്കുറവ് മുതലെടുക്കാം, ഏപ്രിലില്‍ വര്‍ധിച്ചത് എത്രയെന്ന് അറിയാമോ, ഇന്നത്തെ വില
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Lifestyle കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
മാമുക്കോയ പറഞ്ഞത്, മോഹന്‍ലാല്‍ കേട്ടപ്പോള്‍ തെറ്റി; സിനിമയില്‍ ഇല്ലാത്ത സംഭാഷണം ഉണ്ടായി
തിരുവനന്തപുരം ഭാഷയെ സുരാജ് വെഞ്ഞാറമൂട് ജനകീയമാക്കുന്നതിനൊക്കെ മുമ്പ് കോഴിക്കോടന്‍ ഭാഷയെ ഹിറ്റാക്കിയവരാണ് മാമുക്കോയയും കുതിരവട്ടം പപ്പുവുമൊക്കെ. ഭാഷാ പ്രയോഗം കൊണ്ടാണ് തുടക്കിത്തില്‍ ഇവര്‍ ശ്രദ്ധിക്കപ്പെട്ടതും.
മോഹന്‍ലാല്‍-പ്രിയദര്ശന് ചിത്രം വെള്ളാനകളുടെ നാട്, ഹിറ്റായ ഡയലോഗിലെ ആരും അറിയാത്ത കഥ!
കോഴിക്കോടന്‍ ശൈലി മൂലം സിനിമയില്‍ ഉണ്ടായ ചില രസകരമായ അനുഭവങ്ങളെക്കുറിച്ച് അടുത്തിടെ സംസാരിക്കവെ മാമുക്കോയ പങ്കുവയ്ക്കുകയുണ്ടായി.
വരവേല്പിന്റെ സെറ്റ്
സത്യന് അന്തിക്കാട് ഒരുക്കിയ വരവേല്‍പ്പ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് രസകരമായ സംഭവം നടക്കുന്നത്. രാത്രി മൂക്കറ്റം മദ്യപിച്ച് കൃഷ്ണന്‍കുട്ടി നായരുടെ കഥാപാത്രം നടന്നു വരുന്നു. ഒരു അലമ്പ് വരവാണ്. ഇയാളെ എന്തു ചെയ്യണമെന്ന് മോഹന്‍ലാലിന്റെ കഥാപാത്രം മാമുക്കോയയോട് ചോദിക്കുന്നു.
പൊരയും പുഴയും
ഇയാളെ പൊരയില് കൊണ്ടിടാം എന്ന് മാമുക്കോയ പറയും. പൊഴയിലോ? മോഹന്‍ലാല്‍ തിരിച്ച് ചോദിച്ചു. എന്റെ പൊരയില്, മാമുക്കോയ വിണ്ടും പറഞ്ഞു. എന്നാല്‍ മോഹന്‍ലാല്‍ കേട്ടത് പൊഴയിലെന്നായിരുന്നു.
ഇല്ലാത്ത സംഭാഷണം
അത് കേട്ട് സെറ്റിലുള്ളവര്‍ കൂട്ടച്ചിരിയായിയി. എഴുതി തയാറാക്കി വച്ചിരുന്ന സംഭാഷണം കൂടാതെ ഒരു വരി കൂടി യാദൃശ്ചികമായി സിനിമയില്‍ കടന്നു വരികയായിരുന്നു എന്ന് മാമുക്കോയ പറഞ്ഞു. (കോഴിക്കോടന്‍ ഭാഷയില്‍ പൊരു/ പുര എന്ന് പറയുന്നത് വീട് എന്ന അര്‍ത്ഥത്തിലാണ്)
ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റില്‍
അതുപോലെ മാമുക്കോയയുടെ കോഴിക്കോടന്‍ ശൈലിയില്‍ ഫേമസായ ഒരു രംഗം ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിലുമുണ്ട്. ചിത്രത്തില്‍ മാമുക്കോയ ഇറങ്ങി വന്ന് മോഹന്‍ലാലിനെ ഭീക്ഷണിപ്പെടുത്തുന്നതാണ് രംഗം. തന്റെ വാരിയെല്ലൂരി ഗ്രില്സാക്കും എന്നാണ് ഡയലോഗ്. മറ്റെങ്ങും കേട്ടിട്ടില്ലാത്ത തനി കോഴിക്കോടന്‍ ശൈലിയില്‍ മാത്രമുള്ള ഒരു പ്രയോഗമാണിത്
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'