Don't Miss!
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Lifestyle വൃത്തിയുള്ള തലയോട്ടി, മുടി വളര്‍ച്ച ഉറപ്പ്; ഈ നാച്ചുറല്‍ സ്ക്രബ് നല്‍കും ഗുണം
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
ലാലിന്റെ സംശയിക്കുന്ന ഭര്‍ത്താവ്
കുഞ്ഞുക്കുട്ടന് എന്ന കഥകളി നടനെ പ്രണയിച്ച തമ്പുരാട്ടിക്ക് അയാളിലൊരു കുഞ്ഞ് ജനിക്കുമ്പോള്‍ ആ കുഞ്ഞിനെ കാണാന്‍ പോലും കുഞ്ഞുക്കുട്ടന് എന്ന മനുഷ്യനെ അനുവദിക്കുന്നില്ല. ദാരിദ്ര്യത്തില്‍ കഴിയുന്ന സ്വന്തം കുടുംബത്തിനും തമ്പുരാട്ടിക്കുമിടയില്‍ കിടന്നു നീറുന്ന കുഞ്ഞുക്കുട്ടന് എന്ന കഥകളി നടനെ അവതരിപ്പിക്കാന്‍ മോഹന്‍ലാലിനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ആ തീരുമാനം തെറ്റായിരുന്നില്ല. ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡ് മോഹന്‍ലാലിനായിരുന്നു.
ടി. പത്മനാഭന്റെ കടല്‍ ഷാജി എന്‍ കരുണ്‍ സിനിമയാക്കുന്നു എന്നുകേട്ടപ്പോള്‍ അതിലെ നായകവേഷം തനിക്കു വേണമെന്ന് ആവശ്യപ്പെട്ട് ആദ്യമെത്തിയത് മോഹന്‍ലാല്‍ തന്നെയായിരുന്നു. സംഗീതം ഇഷ്ടപ്പെട്ട ഭാര്യയെ ഗുരുവിന്റെ പേരു ചേര്‍ത്ത് സംശയിക്കുന്ന ഭര്‍ത്താവ്, അമ്മ മരിച്ചതിനു ശേഷം മകളോട് എല്ലാംതുറന്നു പറയുന്ന അച്ഛന്. ഒരുപാടു സാധ്യതയുള്ളൊരു വേഷമാണ് ലാലിന് ഇതില്‍ ചെയ്യാനുള്ളത്. ഒഡീസി നര്‍ത്തകി കാദംബരിയാണ് ലാലിന്റെ ഭാര്യയായി അഭിനയിക്കുന്നത്.
സംഗീതത്തിലൂടെ അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നൊരു യുവതിയുടെ എല്ലാ മോഹവും ഇല്ലാതാക്കുന്നത് സംഗീതം ഇഷ്ടപ്പെടാത്ത അവളുടെ ഭര്‍ത്താവായിരുന്നു. ഭാര്യയോടുള്ള സ്നേഹം കൊണ്ടായിരുന്നു അയാള്‍ അതിനെ എതിര്‍ത്തത്. അവള് മരിക്കാന്‍ കിടക്കുന്ന നേരത്തായിരുന്നു താന്‍ ചെയ്ത ക്രൂരത അയാള്‍ക്കു മനസ്സിലായത്.
ശക്തമായ കഥാപാത്രത്തെ ലഭിക്കാതെ അഭിനയം വെറും കാട്ടിക്കൂട്ടലാകുന്ന കാലത്ത് ലാലിന് തന്റെ കഴിവ് ഏറെ പുറത്തെടുക്കാനുള്ള വേഷമായിരിക്കും ഗാഥയിലെ അച്ഛന്.
-
'ജാസ്മിൻ ബാത്ത്റൂമിൽ ചെരുപ്പിടാതെ പോകുന്നു... സോഫയിൽ കാലുവെച്ച് ഇരിക്കുന്നു, ടിഷ്യു പേപ്പറുകൾ വലിച്ചിടുന്നു'
-
'സിബിന് അഖിലിനെപ്പോലെ വാക്ചാതുര്യമുണ്ട്, കാറുമായി പോയാലും സായിക്കൊന്നും പറ്റില്ല, അഭിഷേകിൽ പ്രതീക്ഷയില്ല'
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!