Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ഇമേജിനു ദോഷം ചെയ്യുമെന്നു കരുതി മോഹന്‍ലാല്‍ നിരസിച്ച ഫാസില്‍ ചിത്രം ..ഹിറ്റായത് മറ്റുു ഭാഷകളില്‍..
90 കളിലെ തന്റെ ഇമേജിനു ദോഷം ചെയ്യുമെന്നു കരുതി ലാല്‍ ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ഭാഗ്യതാരമായി മോഹന്‍ലാല്‍ മാറിയപ്പോള്‍ ആ ചിത്രത്തിലൂടെ മലയാള സിനിമയ്ക്കു ലഭിച്ച നല്ല സംവിധായകരിലൊരാളായിരുന്നു ഫാസില്‍.
ആ ചിത്രം കഴിഞ്ഞ് കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഫാസില്‍ മോഹന്‍ലാലിനോട് ഒരു സീരിയല്‍ കില്ലറിന്റെ കഥ പറഞ്ഞിരുന്നു. പക്ഷേ ആ റോള്‍ ലാല്‍ ഉപേക്ഷിക്കുകയായിരുന്നു...
നീണ്ട ഇടവേളയ്ക്കു ശേഷം
1984 ല്‍ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിനു ശേഷം 9 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മോഹന്‍ലാലും ഫാസിലും മണിചിത്രത്താഴിലൂടെ ഒന്നിച്ചത്.
ഫാസില്‍ പറഞ്ഞ കഥ
ഇതിനിടയില്‍ ഫാസില്‍ മോഹന്‍ലാലിനോട് ഒരു സീരിയല്‍ കില്ലറുടെ കഥ പറഞ്ഞിരുന്നു.
ലാല്‍ കത്തി നില്ക്കുന്ന സമയം
പ്രണയനായകനായും കുടുംബസ്ഥനായുമെല്ലാം മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ലാല്‍ കത്തി നില്ക്കുന്ന സമയമായിരുന്നു അത്.
ഇമേജിനു ദോഷം ചെയ്യുമെന്നു കരുതി
ആ സിനിമ ചെയ്യുകയാണെങ്കില്‍ 90 കളിലെ തന്റെ ഇമേജിനു ദോഷം ചെയ്യുമെന്നു കരുതി ലാല്‍ ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
കഥയില്‍ മാറ്റം വരുത്തി ഫാസില്‍ ചെയ്തത്
സ്വന്തം കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി ഫാസില്‍ ആ ചിത്രം നാഗാര്‍ജ്ജുനയെ നായകനാക്കി കില്ലര്‍ എന്ന പേരില്‍ തെലുങ്കിലെടുത്തപ്പോള് സൂപ്പര്‍ ഹിറ്റായി മാറി.
പിന്നീട് തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്തു
പിന്നീട് ചിത്രം തമിഴിലെടുത്തപ്പോഴും സൂപ്പര്‍ ഹിറ്റായിരുന്നു. ഈശ്വര്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര്. കില്ലറിന്റെ ഹിന്ദി പതിപ്പ് സബ് സേ ബഡാ മാവാലിയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്