Just In
- 7 min ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 28 min ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 1 hr ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 1 hr ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- News
അതിഥി തൊഴിലാളികൾക്ക് 2500 മുതൽ രണ്ട് ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ: എന്താണ് കേരള സർക്കാരിന്റെ ആവാസ്?
- Finance
ഇന്ത്യന്‍ സമ്പദ് ഘടന 25 ശതമാനം ഇടിയും! ഞെട്ടിക്കുന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധന്‍
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്കര്‍ പറയുന്നു
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫാസില്‍ പറഞ്ഞു, മോഹന്‍ലാലിനും ശ്രീനിവാസനും പകരം മുകേഷും സായി കുമാറും
ഓരോ ഹിറ്റ് ചിത്രങ്ങള്‍ക്ക് പിന്നിലും പറഞ്ഞാല്‍ തീരാത്ത ഒത്തിരി കഥകളുണ്ടാവും. അന്നൊക്കെ ഇതുപോലെ ഫേസ്ബുക്കും ഇന്റര്‍നെറ്റുമൊന്നും ഇല്ലാത്തതുകൊണ്ട് ആഴ്ചയില്‍ വരുന്ന സിനിമാ മാഗസിന് കാത്തിരിയ്ക്കണം. അതിലും എല്ലാം ഉണ്ടായിരിക്കണം എന്നില്ല. എന്നാല്‍ ഇന്ന് അങ്ങനെയല്ലോ.
പഴയ കുറേ ഹിറ്റുകള്‍ പിറന്നതിന് പിന്നിലെ കഥകള്‍ ധാരാളം കേട്ടിട്ടുണ്ട്. ഇനി പറയുന്നത് റാംജി റാവു സ്പീകിങ് എന്ന ചിത്രത്തെ കുറിച്ചാണ്. സിദ്ധിഖ് - ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന എവര്‍ഗ്രീന്‍ സൂപ്പര്‍ഹിറ്റ് ചിത്രം
കടപ്പാട്: മെട്രോമാറ്റിനി

ഫാസില്‍ പറഞ്ഞു, മോഹന്‍ലാലിനും ശ്രീനിവാസനും പകരം മുകേഷും സായി കുമാറും
നൊമ്പരങ്ങള്‍ക്ക് സുല്ല് എന്ന പേരില്‍ ഒരു തിരക്കഥയും എഴുതി സിദ്ധിഖും ലാലും തങ്ങളുടെ ഗുരു ഫാസിലിനെ ചെന്നു കണ്ടു. കഥയും കഥാപാത്രങ്ങളും പൊട്ടിച്ചിരിപ്പിയ്ക്കുന്ന മുഹൂര്‍ത്തങ്ങളും... ഫാസിലിന് തന്റെ ശിഷ്യന്മാരുടെ തിരക്കഥ നന്നായി ബോധിച്ചു.

ഫാസില്‍ പറഞ്ഞു, മോഹന്‍ലാലിനും ശ്രീനിവാസനും പകരം മുകേഷും സായി കുമാറും
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി സിദ്ധിഖ് - ലാലിന്റെ മനസ്സിലുണ്ടായിരുന്നത് മോഹന്‍ലാലും ശ്രീനിവാസനുമായിരുന്നു. എന്നാല്‍ അന്ന് മിന്നി നില്ക്കുന്ന കൂട്ടുകെട്ടുകളായ ശ്രീനിയും ലാലും ഇത് ചെയ്താല്‍ സിനിമ അവരുടെ പേരില്‍ അറിയപ്പെടും എന്നും, നിങ്ങളുടെ പേരില്‍ അറിയപ്പെടണമെങ്കിലും മുകേഷും ജയറാമും ഈ വേഷം ചെയ്യണമെന്നും ഫാസില്‍ നിര്‍ദ്ദേശിച്ചു. അത് ശിഷ്യന്മാര് അനുസരിച്ചു.

ഫാസില്‍ പറഞ്ഞു, മോഹന്‍ലാലിനും ശ്രീനിവാസനും പകരം മുകേഷും സായി കുമാറും
എന്നാല്‍ അന്നത്തെ തിരക്കുകള്‍ കാരണം ജയറാമിന് ചിത്രം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ നറുക്ക് സായി കുമാറിന് വീണു.

ഫാസില്‍ പറഞ്ഞു, മോഹന്‍ലാലിനും ശ്രീനിവാസനും പകരം മുകേഷും സായി കുമാറും
ഇന്നസെന്റിന് നിന്ന് തിരിയാന്‍ നേരമില്ലാത്ത സമയമായിരുന്നു അത്. കഥയുമായി സിദ്ധിഖ്- ലാല്‍ സാമീപിച്ചപ്പോള് അദ്ദേഹം തന്റെ തിരക്കുകള്‍ അക്കമിട്ട് നിരത്തി. ഒടുവില്‍ മാള അരവിന്ദനിലെത്തി. ആ സമയത്താണ് ഇന്നസെന്റ് അഭിനയിക്കാനിരുന്ന മഹര്‍ഷി മാത്യൂസ് എന്ന ചിത്രം ക്യാന്‍സലാകുന്നത്. ഇന്നസെന്റ് സിദ്ധിഖ് - ലാല്‍ ചിത്രം ചെയ്യാം എന്നേറ്റു.

ഫാസില്‍ പറഞ്ഞു, മോഹന്‍ലാലിനും ശ്രീനിവാസനും പകരം മുകേഷും സായി കുമാറും
മാള അരവിന്ദന് വേണ്ടി മറ്റൊരു വേഷം നല്‍കിയെങ്കിലും അദ്ദേഹം സ്നേഹ പൂര്‍വ്വം അത് നിരസിച്ചു. പിന്നീട് ആ വേഷം കുഞ്ചന്‍ ഏറ്റെടുത്തു.

ഫാസില്‍ പറഞ്ഞു, മോഹന്‍ലാലിനും ശ്രീനിവാസനും പകരം മുകേഷും സായി കുമാറും
നൊമ്പരങ്ങള്‍ക്ക് സുല്ല് എന്ന പേരും മാറ്റി, റാംജി റാവു സ്പീക്കിങ് എന്നാക്കി. അങ്ങനെ 1989 ല്‍ മലയാളികളെ കുടുകുടാ ചിരിപ്പിച്ചുകൊണ്ട് റാംജി റാവു സ്പീക്കിങ് എന്ന ചിത്രമെത്തി