Don't Miss!
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
- Lifestyle പഴ്സിന് നിറം ഇതെങ്കില്‍ പണം വന്ന് നിറയും, സമൃദ്ധി ആകര്‍ഷിക്കുന്ന വാസ്തു ഉപദേശം
- Finance സാമ്പത്തിക സ്വാതന്ത്ര്യം നേടാം 30 വയസിൽ; ചെയ്യേണ്ടതും ചെയ്യരുതാത്തതും…
- News ആശ്വാസം; ഇന്ന് മഴ പെയ്യും, ഈ രണ്ട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്..
- Technology ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
- Automobiles കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്; അപർണയ്ക്കൊപ്പമുള്ള യാത്രകൾ ഇനി ബെൻസിന്റെ തിളക്കത്തിൽ
- Travel കാശിയും അയോധ്യയും കണ്ടുവരാം.. കേരളത്തിൽ നിന്ന് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ചെലവ് കുറഞ്ഞ യാത്ര
സ്വര്‍ണ്ണമുകിലേറിപോയ സംഗീത പ്രതിഭാധനന്
ആരവത്തില്‍ തുടങ്ങി നേര്‍ക്കാഴ്ചയില്‍ അവസാനിച്ച സിനിമ സംഗീതയാത്രയില്‍ പിന്നിട്ടത് 300ല്‍ പരം ചിത്രങ്ങള്‍. തൃശൂര്‍ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്യന്‍സ് ചര്‍ച്ചിലെ ക്വയര്‍ ഗായകനായി സംഗീതത്തിലേക്ക് നടന്നടുത്ത ജോണ്സന് ഗാനമേളകളിലെ ഹാര്‍മോണിയം വായനക്കാരനായും പാട്ടുകാരനായും യാത്ര തുടര്‍ന്നു.
ഗിറ്റാര്‍, ഫ്ളൂട്ട്, വയലിന്, ഡ്രംസ്, സംഗീത ഉപകരണങ്ങളെല്ലാം ജോണ്സന് വളരെ വേഗം വഴങ്ങി. തുടര്‍ന്ന് ആത്മവിശ്വാസം കൈമുതലാക്കിയ യാത്ര ദേവരാജന്‍ മാസ്റ്ററുടെ അരുമ ശിഷ്യന് പട്ടത്തിലേക്ക്. ക്ഷിപ്രകോപിയായ ദേവരാജന്‍ മാസ്ററുടെ പ്രിയപ്പെട്ടവനായി മാറിയ ജോണ്‍സനെ സ്വതന്ത്ര രചനയില്‍ മാസ്റ്റര്‍ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു.
ബാലചന്ദ്രമേനോന്റെ പ്രേമസംഗീതങ്ങളിലെ സ്വപ്നം വെറുമൊരു സ്വപ്നം, നീ നിറയൂ ജീവനില്‍ തുടങ്ങിയ പാട്ടുകളിലൂടെ പ്രശസ്തിയുടെ തിരക്കിലേക്ക് വളര്‍ന്ന ജോണ്സന് കൂടെവിടെ എന്ന പത്മരാജന് ചിത്രത്തിലെ ആടി വാ കാറ്റിലൂടെ മലയാളത്തിന്റെ ഉള്ളം കവര്‍ന്നു.
പത്മരാജന്, ഭരതന്, സത്യന് അന്തിക്കാട്, കമല്‍, മോഹന്‍, ലോഹിതദാസ്, ടി.വി. ചന്ദ്രന് മലയാള സിനിമയിലെ മേല്നിര സംവിധായകരുടെ പ്രിയപ്പെട്ട സംഗീതസംവിധായകനായി മാറി ജോണ്സന്. പത്മരാജന്റെ 17 ചിത്രങ്ങള്‍ക്കും സത്യന് അന്തിക്കാടിന്റെ 25 ഓളം ചിത്രങ്ങള്‍ക്കും ജോണ്സണ് സംഗീതം ചെയ്തു. ദേവരാജന്‍ മാസ്ററര്ക്കുശേഷം മലയാളസിനിമാസംഗീതത്തില്‍ തിരക്കേറിയ ജോണ്‍സനും രവീന്ദ്രന്മാഷുമാണ് രണ്ട് ദശാബ്ദം രംഗം അടക്കിവാണത്.
അടുത്ത പേജില്‍
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ
-
ഒന്നെങ്കില്‍ കാമുകി, അല്ലെങ്കില്‍ സിനിമ! സംവിധായകന്റെ ഭീഷണിയെക്കുറിച്ച് സെയ്ഫ് അലി ഖാന്