Just In
- 10 min ago
ഏയര്ഹോസ്റ്റസാവാന് അനുഭവിച്ച കഷ്ടപാടുകളെ കുറിച്ച് അലക്സാന്‍ഡ്ര
- 42 min ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 1 hr ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 1 hr ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
അമേരിക്കയിൽ പുതുയുഗ പിറവി; ജോ ബൈഡൻ അധികാരത്തിലേക്ക്.. ചരിത്രം കുറിച്ച് കമല ഹാരിസും
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദുശ്ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല, രാജേഷിനെ കൊന്നത് പെപ്സി
സംവിധായകന് രാജേഷ് പിള്ളയുടെ വേര്‍പാടിന്റെ ദുഖത്തിലാണ് സിനിമാ ലോകം. കരള്‍ സംബന്ധമായ രോഗമായിരുന്നു. എന്നാല്‍ ഇതുവരെ ഒരു ദുശ്ശീലങ്ങളും രാജേഷിനുണ്ടായിരുന്നില്ലെന്ന് സുഹൃത്ത് സുബ്രമണ്യ സുകുമാരന്‍ പറയുന്നു. തന്നെ അങ്ങനെ രോഗിയാക്കാന്‍ കാരണമെന്താണെന്ന് ഒരിക്കല്‍ രാജേഷ് പറഞ്ഞിരുന്നവേത്ര.
ആദ്യ സിനിമയായ ഹൃദയത്തില്‍ സൂക്ഷിക്കാം എന്ന ചിത്രത്തിന്റെ സമയത്ത് നിര്‍മ്മാതാവ് പറഞ്ഞ ഒരു സ്ഥലത്തായിരുന്നു താമസം. അവിടെ നാടന്‍ ഭക്ഷണം കിട്ടാന്‍ പ്രയാസമായിരുന്നു. അങ്ങനെ കുറേ ദിവസത്തേക്ക് ഫാസ്റ്റ് ഫുഡ് മാത്രമായിരുന്നു. ഒരു ദിവസം മുപ്പത് പെപ്സി വരെ കഴിക്കുവായിരുന്നുവത്രേ.

ദുശ്ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല, രാജേഷിനെ കൊന്നത് പെപ്സി
ഇതുവരെ മദ്യപിക്കുകയോ പുകവലിയോ ഉള്ളതായി ആരും പറഞ്ഞ് കേട്ടിട്ടില്ല.

ദുശ്ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല, രാജേഷിനെ കൊന്നത് പെപ്സി
ഡോക്ടര്‍മാര്‍ രോഗ കാരണമായി കണ്ടെത്തിയത് പെപ്സി കഴിക്കുന്നതുകൊണ്ടാണെന്നാണ്.

ദുശ്ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല, രാജേഷിനെ കൊന്നത് പെപ്സി
വേട്ട സിനിമ വലിയ വിജയമായി തീരുമെന്നും രോഗവിമുക്തനാകുമെന്നും രാജേഷിന് പ്രതീക്ഷയായിരുന്നു.

ദുശ്ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല, രാജേഷിനെ കൊന്നത് പെപ്സി
നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ഒരാളായിട്ടും ഇനിയും സിനിമയെ കുറിച്ച് പഠിക്കണമെന്ന് രാജേഷ് എപ്പോഴും പറയുമായിരുന്നു.