Don't Miss!
- Sports IPL 2024: സന്ദീപിന്റെ ഫൈഫറോ, ജയ്സ്വാളിന്റെ സെഞ്ച്വറിയോ അല്ല; ടേണിങ് പോയിന്റ് മറ്റൊന്ന്!
- Automobiles പുത്തൻ ഇലക്ട്രിക് തമ്പ്രാക്കന്മാരുടെ ആപ്പീസ് പൂട്ടും; ആക്ടിവ ഇവിയുടെ വരവിന് കുറിമാനമിട്ട് ഹോണ്ട
- Lifestyle നിങ്ങളുടെ ദാമ്പത്യബന്ധം ശക്തമാണോ? പങ്കാളിയുടെ സ്നേഹം മനസിലാക്കിത്തരും ഈ 8 ലക്ഷണങ്ങള്‍
- Finance തങ്കപ്പനല്ല, പൊന്നപ്പൻ..! റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, 5 ദിവസം കൊണ്ട് കുറഞ്ഞത് 1,600 രൂപ
- News സ്വര്‍ണവില ഇടിഞ്ഞുവീണു; ജ്വല്ലറിയിലേക്ക് വിട്ടോ... ഇത്രയും കുറവ് ആദ്യം, പവന് വില അറിയാം
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
- Technology ഐഫോൺ 16 കണ്ട് ഞെട്ടാൻ റെഡിയായിക്കോ! എഐക്കായി ഫോണുകളുടെ തലവര മാറ്റുന്ന നീക്കവുമായി ആപ്പിൾ
വിവാദമാക്കുന്ന പാട്ട് നീക്കം ചെയ്യില്ല, കാരണം വ്യക്തമാക്കി സംവിധായകന്!!
സോഷ്യല്‍ മീഡിയയില്‍ വൈറലായും പിന്നീട് വിവാദവുമായി പാട്ട് യുട്യൂബില്‍ നിന്ന് നീക്കം ചെയ്യില്ലെന്ന് സംവിധായകന് മര് ലുലു. ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനമാണ് പിന്‍വലിക്കില്ലെന്ന് സംവിധായകന് മാധ്യമങ്ങള്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ചിത്രത്തിലെ ഗാനം പിന്‍വലിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിവാദങ്ങള്‍ക്കിടെ യുട്യൂബ് റെക്കോര്‍ഡുമായി ഒരു അഡാര്‍ ലവ്!!
ചിത്രത്തിലെ ഗാനം നീക്കം ചെയ്യാതിരിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തിയാണ് സംവിധായകന് രംഗത്ത് എത്തിയത്. ഗാനത്തിന് ലഭിക്കുന്ന പിന്തുണ കണക്കിലെടുത്താണ് തീരുമാനം മാറ്റിയതെന്നും സംവിധായകന് തുറന്ന് പറഞ്ഞു. ഗാനത്തിനെ കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന വിവാദം വേദനിപ്പിക്കുന്നുണ്ടെന്നും സംവിധായകന് വ്യക്തമാക്കി.
ജബ്ബാറിക്ക 1978ല്‍ എഴുതിയ പാട്ടാണിത്. അതു മലബാറില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ലോകം മുഴുവന്‍ പാടി നടക്കട്ടെ എന്ന നല്ല ഉദ്ദേശത്തോടെയാണ് ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതെന്നും സംവിധായകന് മാതൃഭൂമി ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. സാധാരണ മുസ്ലീം റിയാലിറ്റി ഷോകളിലെല്ലാം ഈ ഗാനം പാടാറുണ്ട്.
ഒരു അശ്ലീല രംഗം പോലും ചിത്രത്തിലെ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സംവിധായകന് പറഞ്ഞു. നായിക പ്രിയാ പ്രകാശ് വാര്യര്‍ക്കും സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ഹൈദരാബാദ് പോലീസാണ് കേസെടുത്തത്. മാണിക്യമലരായ പൂവി എന്ന ഗാനം നബിയെ അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി.
-
മകൾ പിറന്ന ശേഷം ആഴ്ച തോറും തെറാപ്പി; അഞ്ചോ പത്തോ ദിവസങ്ങൾ കൊണ്ട് മനസിലാക്കാൻ പറ്റില്ല; ആലിയയുടെ വാക്കുകൾ
-
'പഠനത്തിൽ പിന്നോട്ടായതുകൊണ്ടാണോ നൃത്തത്തിലേക്ക് പോയതെന്ന് ചോദിക്കുമായിരുന്നു, അന്ന് അമ്മയോട് കള്ളം പറഞ്ഞു'
-
2000 പേരെ ബ്ലോക്ക് ചെയ്തു; ഹായ് അയക്കുന്നത് ഇഷ്ടമല്ല; നായികമാരോട് ക്രഷ് തോന്നിയോ?; ഉണ്ണി മുകുന്ദൻ