Don't Miss!
- Sports T20 World Cup 2024: ടി20 ലോകകപ്പില്‍ ജഡേജ വേണ്ട, പകരം അക്ഷര്‍ മതി! ഈ കാരണങ്ങള്‍ നോക്കൂ
- Lifestyle ആയുര്‍വ്വേദം ഉറപ്പ് നല്കുന്ന പരിഹാരം വായ്നാറ്റത്തിന്
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- News നിമിഷപ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ആസിഫ് അലിയെ പൊലീസ് ചീത്തവിളിച്ചു; തടഞ്ഞു
ജയലക്ഷ്മിയുടെ വാഹനത്തിന് പുറകിലായിരുന്നുവത്രേ ആസിഫിന്റെ ബിഎംഡബ്ല്യൂ കാര്‍ ഓടിക്കൊണ്ടിരുന്നത്. കാറിന്റെ ഫോഗ് ലാമ്പ് കത്തിച്ചതോടെ മന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരില്‍ സംശയമുണ്ടായി. അകമ്പടി പൊലീസ് ഹൈവേ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഹൈവേ പൊലീസ് ആസിഫിന്റെ വണ്ടി തടഞ്ഞു, ഡ്രൈവറെ പൊലീസുകാര്‍ അസഭ്യം പറഞ്ഞത് കേട്ട് ആസിഫും പറത്തിറങ്ങി.
ഫോഗ് ലാമ്പ് പകലും കത്തിക്കിടക്കുമെന്ന് പറഞ്ഞിട്ടൊന്നും പൊലീസ് കേള്‍ക്കാന്‍ തയ്യറായില്ലെന്നും ആസിഫിനെയും അസഭ്യം പറഞ്ഞുവെന്നുമാണ് ആരോപണം. മുക്കാല്‍ മണിക്കൂറോളം താരത്തിന്റെ കാര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തുവത്രേ. അവസാനം തിരൂരങ്ങാടി സിഐ ഓഫീസിലേയ്ക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
സിഐ ഓഫീസില്‍ ചെന്ന് ആസിഫും ഡ്രൈവറും കാര്യം പറഞ്ഞപ്പോഴാണ് പൊലീസിന്റെ തെറ്റിദ്ധാരണ മാറിയത്. മന്ത്രി പരാതിപ്പെടാത്തതിനാല്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. ആളുകളോട് പൊലീസുകാര്‍ കുറച്ചുകൂടി മാന്യമായ ഭാഷയില്‍ സംസാരിക്കണമെന്ന് സിഐയോട് അഭ്യര്‍ത്ഥിച്ചശേഷമാണ് ആസിഫ് തിരൂര്‍ വിട്ടത്.
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'
-
'അവർ കണ്ടുമുട്ടാൻ പോലും പാടില്ല... വിവാഹിതരായിയെന്നത് വലിയ അത്ഭുതം, ഉടനെ വരുണും ലാവണ്യയും വേർപിരിയും'
-
ഭാര്യയുടെ സഹോദരൻ ഇന്നും എന്നെ കുറ്റക്കാരനായി കാണുന്നു; ദേവയാനിയുമായും സംസാരമില്ല; നകുലിനെക്കുറിച്ച് രാജകുമാരൻ