Don't Miss!
- Lifestyle Numerology Horoscope: ധനനേട്ടം, ജോലിയില്‍ ഉയര്‍ച്ച, മംഗല്യഭാഗ്യം: ഈ ആഴ്ചയില്‍ ഉയര്‍ച്ച ഇവര്‍ക്ക്
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
- Sports IPL 2024: ബോള്ട്ടുണ്ടായിട്ടും എന്തിന് ഞാന്‍? സഞ്ജു മുത്താണ്; ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ആവേശ്
- News ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ, വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ്
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
അറേഞ്ച്ഡ് വിവാഹമായിരിക്കില്ല, അതെനിക്ക് പറ്റുകയുമില്ല, വിവാഹ സങ്കല്പത്തെ കുറിച്ച് പ്രയാഗ
വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രയാഗ മാര്ട്ടിന്. അറേഞ്ചിഡ് മാരേജ് തനിക്ക് പറ്റില്ലെന്നും വിവാഹ ജീവിതത്തില്‍ പ്രണയംകൊണ്ടുവരാന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും പ്രയാഗ മാര്ട്ടിന് പറഞ്ഞു.
വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രയാഗ മാര്ട്ടിന്. അറേഞ്ചിഡ് മാരേജ് തനിക്ക് പറ്റില്ലെന്നും വിവാഹ ജീവിതത്തില്‍ പ്രണയംകൊണ്ടുവരാന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും പ്രയാഗ മാര്ട്ടിന് പറഞ്ഞു.
പ്രണയം തോന്നുന്ന ആളെ വിവാഹം കഴിയ്ക്കാനാണ് എന്റെ പ്ലാന്‍. അപ്പയുടെയും അമ്മയുടെയും വിവാഹം അറേഞ്ചിഡ് മാരേജായിരുന്നു. പക്ഷേ അന്ന് മുതല്‍ ഇന്ന് വരെ അവര്‍ പ്രണയിക്കുകയാണെന്നും പ്രയാഗ മാര്ട്ടിന് പറഞ്ഞു.
വനിത മാഗസിന് നല്കിയ അഭിമുഖത്തിലാണ് പ്രയാഗ തന്റെ വിവാഹ സങ്കല്പത്തെ കുറിച്ച് പറഞ്ഞത്. എന്നോട് സെറ്റില്‍ എല്ലാവരും ചോദിക്കാറുണ്ട്. അപ്പയുടെയും അമ്മയുടെയും ലൗ മാരേജായിരുന്നോ എന്ന്. പക്ഷേ അതൊരു ലക്കാണ്. അപൂര്‍വം ചിലര്‍ക്ക് മാത്രം കിട്ടുന്ന ലക്ക്.
സിദ്ദിഖ് സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന ഫുക്രിയിലെ നായികയാണ് പ്രയാഗ മാര്ട്ടിന്. ധ്യാന്‍ ശ്രീനിവാസന് നായകനായ ഒരേ മുഖം എന്ന ചിത്രത്തിന് പ്രയാഗ നായികയാകുന്ന ചിത്രം കൂടിയാണിത്.
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്