Don't Miss!
- Sports IPL 2024: ജയം തുടരാന്‍ ആര്‍സിബിയും കെകെആറും, ഗംഭീര്‍-കോലി നേര്‍ക്കുനേര്‍; ടോസ് 7 മണിക്ക്
- Lifestyle 200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മമ്മൂട്ടിയുടേതല്ല, പൃഥ്വിരാജിന്റേതാണ് ആ ഡ്രൈവിങ് ലൈസന്‍സ്!!
മമ്മൂട്ടിയെ നായകനാക്കി ജീന്‍ പോള്‍ ലാല്‍ ഡ്രൈവിങ് ലൈസന്‍സ് എന്ന ഒരു ചിത്രമൊരുക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചില കാരണത്താല്‍ ജീന്‍ പോള്‍ ആ ചിത്രം ഉപേക്ഷിച്ചു.
പൃഥ്വിരാജ് കൈവിട്ട് മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍; ഫഹദിനും ഉണ്ണിയ്ക്കും അത് ഭാഗ്യമായി!!
ഇപ്പോഴിതാ ജീന്‍ പോളിന്റെ അച്ഛനും നടനും സംവിധായകനുമൊക്കെയായ ലാല്‍ ഇതേ പേരില്‍ ഒരു സിനിമയുമായി എത്തുന്നു. നായകന് മമ്മൂട്ടിയല്ല, പൃഥ്വിരാജാണ്!!. ജീന്‍ പോള്‍ പ്രഖ്യാപിച്ച ഡ്രൈവിങ് ലൈസന്‍സുമായി ലാലിന്റെ ഡ്രൈവിങ് ലൈസന്‍സിന് യാതൊരു ബന്ധവും ഇല്ലെന്നാണ് അറിയുന്നത്.
ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം മറ്റൊരു പ്രധാന കഥാപാത്രമായി ശ്രീനിവാസനും എത്തും. രണ്ട് പേര്‍ക്കും തുല്യപ്രാധാന്യമാണ് ചിത്രത്തിലെന്നാണ് അറിയുന്നത്. നേരത്തെ സെല്ലുലോയിഡ് എന്ന ചിത്രത്തിന് വേണ്ടി പൃഥ്വിയും ശ്രീനിവാസനും ഒന്നിച്ചിട്ടുണ്ട്.
തിരക്കഥാകൃത്തും അനാര്‍ക്കലിയുടെ സംവിധായകനുമായ സച്ചിയാണ് ലാല്‍-ശ്രീനിവാസന്-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറക്കുന്ന ഡ്രൈവിങ് ലൈസന്‍സിന് തിരക്കഥ എഴുതുന്നത്. പൃഥ്വിരാജ് - ശ്രീനിവാസന് കെമിസ്ട്രിയെ പരമാവധി ഉപയോഗപ്പെടുത്തുന്ന ചിത്രമായിരിക്കുമിതെന്ന് സച്ചി പറയുന്നു. നിലവില്‍ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് ലാല്‍. അത് പൂര്‍ത്തിയായാല്‍ ഡ്രൈവിങ് ലൈസന്‍സിലേക്ക് കടക്കും
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'