Don't Miss!
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Lifestyle വൈഡ് ലെഗ് ജീന്‍സ് മുതല്‍ ബഗെറ്റ് ബാഗ് വരെ; ജെന്‍ Z ആഗ്രഹിക്കുന്ന ഫാഷന്‍ എസന്‍ഷ്യലുകള്‍ ഇവയാണ്
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
വാത്മീകത്തില്‍ സുധി;പൃഥ്വി സ്റ്റേജ് ആര്‍ട്ടിസ്റ്റ്
സംവിധായകന് രഞ്ജിത്ത് ശങ്കറിന്റെ പുതിയ രണ്ടു ചിത്രങ്ങളില്‍ നായകനാകുന്നത് പൃഥ്വിരാജ്. ഇതില്‍ ആദ്യത്തെ ചിത്രത്തിന് വാത്മീകത്തില്‍ സുധിയെന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ സുധിയെന്ന സ്റ്റേജ് ആര്‍ട്ടിസ്റ്റിനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കു. സുധിയുടെ വീടിന്റെ പേരാണ് വാത്മീകം.
ഏറെ സവിശേഷതകളുള്ളൊരു കഥാപാത്രമാണ് സുധി. സുധിയുടെ പ്രണയവും സൗഹൃദവുമെല്ലാമാണ് ചിത്രത്തില്‍ പറയുന്നത്. ഒരു സ്റ്റേജ് ആര്‍ട്ടിസ്റ്റിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന സാമൂഹികപ്രശ്നങ്ങളും ചിത്രത്തില്‍ പ്രതിപാദിയ്ക്കുന്നുണ്ട്- സംവിധായകന് പറയുന്നു. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കര്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റു തീരങ്ങളെ തീരുമാനിച്ചുവരുന്നതേയുള്ളു.
പൃഥ്വിയെ നായകനാക്കി ചെയ്യുന്ന രണ്ടാമത്തെ ചിത്രം മെയ് ഫഌവര്‍ ആണ്. മെമ്മറീസ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങളുടെ ജോലികള്‍ക്ക് ശേഷമായിരിക്കും പൃഥ്വിരാജ് വാത്മീകത്തില്‍ സുധിയുടെ ജോലികള്‍ തുടങ്ങുക.
നേരത്തേ അര്ജുനന് സാക്ഷി, മോളി ആന്റി റോക്സ് എന്നീ രഞ്ജിത് ശങ്കര്‍ ചിത്രങ്ങളില്‍ പൃഥ്വിരാജ് നായകനായിരുന്നു. ഇതില്‍ മോളി ആന്റി റോക്സ് മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു.
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
-
ഇങ്ങനൊക്കെ കാണിക്കുന്നത് ഭാവിയെ ബാധിക്കില്ലേ? ജാസ്മിനും ഗബ്രിയ്ക്കും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം