Don't Miss!
- Lifestyle മാസങ്ങളില്‍ അതിശ്രേഷ്ഠം വൈശാഖ മാസം; മഹാവിഷ്ണുവും ലക്ഷ്മീദേവിയും ഭൂമിയില്‍ അവതരിച്ച മാസം
- Sports T20 World Cup 2024: ടി20 ലോകകപ്പില്‍ ജഡേജ വേണ്ട, പകരം അക്ഷര്‍ മതി! ഈ കാരണങ്ങള്‍ നോക്കൂ
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- News നിമിഷപ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
പൃഥ്വിരാജിന് വിലക്ക്
മൂന്നു വര്‍ഷം മുമ്പാണ് പൃഥ്വിയെ നായകനാക്കി ഷാജി കൈലാസ് രഘുപതി രാഘവ രാജാറാം ചിത്രീകരണം തുടങ്ങിയത്. ചിത്രം പാതിവഴിയില്‍ മുടങ്ങിയതിനെ പകരം മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ നടന് വാക്കുനല്കിയിരുന്നെങ്കിലും ഇതുവരെ അതു പാലിച്ചിട്ടില്ലെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നിര്‍മാതാക്കളുടെ സംഘടന ഇത്തരമൊരു നീക്കവുമായി രംഗത്തെത്തിയിട്ടുള്ളത്.
പൃഥ്വിരാജിനെ റോഷന് ആന്‍ഡ്രൂസിന്റെ മുംബൈ പോലിസസിന്റെ ചിത്രീകരണവുമായി സഹകരിക്കരുതെന്ന് നിര്‍മാതാക്കള്‍ ഫെഫ്കയോടും മറ്റു തൊഴിലാളി സംഘടനകളോടും അഭ്യര്‍ത്ഥിച്ചിരുന്നു. അതേ സമയം മുംബൈ പോലിസിന്റെ ചിത്രീകരണം നിര്‍ത്തിവെയ്ക്കില്ലെന്ന് റോഷന് ആന്‍ഡ്രൂസ് വ്യക്തമാക്കി. അത്തരമൊരു നീക്കം മറ്റൊരു നിര്‍മാതാവിനെ കൂടി നഷ്ടത്തിലാക്കുമെന്ന നിലപാടാണ് സംഘടനകള്‍ക്കുള്ളത്. എന്തായാലും പ്രശ്നം പരിഹരിയ്ക്കാന്‍ അമ്മയെ ഇടപെടുത്താനുള്ള ശ്രമത്തിലാണ് പൃഥ്വിരാജ്.
തിരക്കഥ ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഷാജികൈലാസാണ് ചിത്രത്തില്‍ നിന്നു പിന്‍വാങ്ങിയതെന്നാണ് പൃഥ്വിയുടെ വാദം. അതിനുശേഷം മറ്റു സിനിമകള്‍ക്കുവേണ്ടി ഡേറ്റുകള്‍ നല്കിയതുകൊണ്ടാണ് നീണ്ടു പോകുന്നത്.
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'
-
'അവർ കണ്ടുമുട്ടാൻ പോലും പാടില്ല... വിവാഹിതരായിയെന്നത് വലിയ അത്ഭുതം, ഉടനെ വരുണും ലാവണ്യയും വേർപിരിയും'