Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
അടുത്ത ചിത്രത്തില്‍ ഗദയല്ല..തോക്കെടുത്ത് രാജിനി!
ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാജിനി പുതിയ വേഷത്തിലെത്തുന്നത്.
ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് രാജിനി ചാണ്ടി. അടുത്ത ചിത്രത്തില്‍ പുതിയ ലുക്കുമായാണ് രാജിനിയെത്തുന്നത്.ഗദയ്ക്കു പകരം തോക്കുമായാണ് നടിയെത്തുന്നതെന്നു മാത്രം.
ജയേഷ് മൈനാഗപ്പിള്ളി സംവിധാനം ചെയ്യുന്ന ഗാന്ധിനഗറിലെ ഉണ്ണിയാര്ച്ചയിലൂടെയാണ് രാജിനി ചാണ്ടി വീണ്ടും പ്രേക്ഷകരിലെത്തുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു.
ഒരു മുത്തശ്ശി ഗദ
ലീലാമ്മ എന്ന 65 കാരിയായ മുത്തശ്ശിയുടെ ജീവിത കഥയാണ് ഒരു മുത്തശ്ശി ഗദയിലൂടെ രാജിനി ചാണ്ടി അവതരിപ്പിച്ചത്.
പുതിയ മേക്കോവറില്‍ രാജിനി
ഗദയ്ക്കു പകരം തോക്കുമായാണ് രാജിനി അടുത്ത ചിത്രത്തിലെത്തുന്നത്.ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തിലാണ് രാജിനിയുടെ പുതിയ വേഷം
മറ്റു താരങ്ങള്‍
പാര്‍വ്വതി നമ്പ്യാര്‍, രഞ്ജി പണിക്കര്‍, കോട്ടയം നസീര്‍, കൊച്ചു പ്രേമന്, നോബി, രോഹിത് മേനോന് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. സാജു കൊടിയനാണ് തിരക്കഥ. വിപിന്‍ മോഹനാണ് ഛായാഗ്രാഹണം
ചിത്രം നിര്‍മ്മിക്കുന്നത്
മീഡിയ സിറ്റി ഫിലീംസും മലബാര്‍ ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍