Don't Miss!
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ദിലീപ് കാരണം കമ്മാരസംഭവത്തെ ജൂറി അംഗങ്ങള്‍ ഒഴിവാക്കിയോ? സംവിധായകന്റെ മറുപടി ഇങ്ങനെ!
49ാമത് സംസ്ഥാന പുരസ്കാര പ്രഖ്യാപനമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. സംവിധായകനായ കുമാര്‍ സാഹനിയുടെ നേതൃത്വത്തിലുള്ള ജൂറിയായിരുന്നു ഇത്തവണത്തെ അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ജൂറി അംഗങ്ങള്‍ക്കിടയിലുണ്ടായിരുന്ന അഭിപ്രായഭിന്നതകളെക്കുറിച്ചും അവാര്‍ഡ് നിര്‍ണ്ണയത്തിനിടയില്‍ അരങ്ങേറിയ അസ്വാരസ്യങ്ങളെക്കുറിച്ചുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ജനപ്രിയമായ പ്രഖ്യാപനമായിരുന്നു ഇത്തവണത്തേതെന്നുള്ള വിലയിരുത്തലുകളായിരുന്നു പൊതുവില്‍ ലഭിച്ചത്. എന്നാല്‍ ദിലീപിനേയും കമ്മാരസംഭവത്തേയും അവഗണിച്ചത് ശരിയായില്ലെന്നാരോപിച്ച് ഫാന്‍സ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
ദിലീപും ജയസൂര്യയും നിരസിച്ച സിനിമയിലൂടെ സുരാജിന് ദേശീയ അവാര്‍ഡ്!പൃഥ്വിയും ദുല്‍ഖറും നോ പറഞ്ഞ ചിത്രം
വ്യത്യസ്തമായ ഭാവപ്പകര്ച്ചകളുമായെത്തിയ ദിലീപിന് പുരസ്കാരം ലഭിക്കുമെന്നായിരുന്നു ആരാധകര്‍ വിലയിരുത്തിയത്. ദിലീപിനോടുള്ള വിരോധമാണ് ചിത്രത്തെ ഒഴിവാക്കിയതിന് പിന്നിലെന്നും ജൂറി അംഗങ്ങള്‍ക്കിടയിലെ ഭിന്നതകളെക്കുറിച്ചുമൊക്കെയായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ സിനിമയെ അവാര്‍ഡില്‍ നിന്നും തഴഞ്ഞുവെന്ന ആരോപണം ശരിയല്ലെന്ന് രതീഷ് അമ്പാട്ട് പറയുന്നു. അങ്ങനെയങ്കില്‍ കലാസംവിധാനത്തിനുള്ള പുരസ്കാരം ലഭിക്കില്ലല്ലോ. ദിലീപ് നന്നായി അഭിനയിച്ചുവെന്ന് തന്നെയാണ് തന്റെ അഭിപ്രായം. ജയസൂര്യയ്ക്ക് അവാര്‍ഡ് ലഭിച്ച സിനിമ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ക്യാപ്റ്റനുള്‍പ്പടെ അവാര്‍ഡിനര്‍ഹമായ പല സിനിമകളും താന്‍ കണ്ടിട്ടില്ലെന്നും കാണാതെ എങ്ങനെയാണ് അതേക്കുറിച്ച് പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. സിനിമ കണ്ടവരാണ് ജൂറി അംഗങ്ങള്‍. അവരുടെ നിലപാട് പ്രകാരമാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ജൂറിയുടെ തീരുമാനം അന്തിമമാണ്. ജൂറിയില്‍ നടന്ന പ്രശ്നങ്ങളെക്കുറിച്ചൊന്നും തനിക്കറിയില്ലെന്നും അവാര്‍ഡ് ലഭിക്കാത്തതില്‍ നിരാശയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍