Don't Miss!
- Automobiles ഇരട്ട പുരസ്കാര നേട്ടവുമായി കിയ EV9! 2024 വേള്‍ഡ് കാര്‍ അവാര്‍ഡ്സില്‍ ഇവികളുടെ ആധിപത്യം
- Lifestyle ഒരു പ്രായത്തിന് ശേഷം അടിവയറ്റില്‍ വേദന കൂടുതല്‍: പതിയേ ക്യാന്‍സര്‍ വളരുന്നു?
- Sports IPL 2024: സഞ്ജുവും റിഷഭും നേര്‍ക്കുനേര്‍, തോറ്റ ക്ഷീണത്തില്‍ ഡല്‍ഹി- ടോസ് 7 മണിക്ക്
- News 'എന്നേയും ആം ആദ്മിയേയും ഇല്ലാതാക്കുകയാണ് ഇഡിയുടെ ലക്ഷ്യം'; കോടതിയിൽ ഇഡിക്കെതിരെ കെജ്രിവാൾ
- Travel ചില്ലറ നോക്കി സമയം കളയേണ്ട! യുപിഐ വഴി ഇനി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുക്കാം...
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
റിമയുടെ വിവാഹം സ്ത്രീധനത്തിനെതിരെയുള്ള സന്ദേശം
താരവിവാഹങ്ങളില്‍ ഏറെ വ്യത്യസ്തമായിരുന്നു നടി റിമ കല്ലിങ്കലിന്റെയും സംവിധായകന് ആഷിഖ് അബുവിന്റെയും. കാക്കനാട് രജിസ്റ്റര്‍ ഓഫീസില്‍ വച്ച് രക്തപുഷ്മണിഞ്ഞ് ഇരുവരും പരസ്പരം സ്വന്തമാകുമ്പോള്‍ റിമയെന്ന വധുവിന്റെ ശരീരത്തില്‍ ഒരു തരി പൊന്നുണ്ടായിരുന്നില്ല.
ചെറുപ്പം മുതലുള്ള തന്റെ ആഗ്രഹമായിരുന്നു സ്വര്‍ണമില്ലാത്ത വിവാഹമെന്ന് റിമ തന്റെ ഫേസ് ബുക്ക് പേജിലൂടെ വ്യക്തമാക്കി. താനൊരു വധുവായി നിറയെ ആഭരണം അണിഞ്ഞു നില്‍ക്കുന്നതുകാണാന്‍ ഏറ്റവും ആഗ്രഹിച്ചിരുന്നത് എന്റെ മുത്തശ്ശിയായിരുന്നെന്നു. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ താന്‍ ഒരു വധുവായ ദിവസം അവരൊരുപാട് സന്തോഷിക്കുമാനയിരുന്നെന്നും എന്നാല്‍ ഒരു തരി പൊന്നണിയാത്തതില് ദുഖമുണ്ടാകുമായിരുന്നെന്നും റിമ പറയുന്നു.
കുട്ടിക്കാലം മുതല്‍ സ്വര്‍ണത്തോട് താത്പര്യമുണ്ടായിരുന്നില്ല. വലുതായപ്പോള്‍ ആ അകലം കൂടി. സിനിമയില്‍ വന്നതോടെ സ്ത്രീധന സമ്പ്രദായത്തോടുള്ള തന്റെ ചിന്തകള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ കഴിഞ്ഞു.
അതുകൊണ്ട് എന്റെ വിവാഹം സ്ത്രീധനത്തിനെതിരെയുള്ള ഒരു സന്ദേശമായിരിക്കണമെന്നത് ആഗ്രഹമായിരുന്നു. മക്കളുടെ വിവാഹത്തിന് ഉള്ള സമ്പാധ്യങ്ങള്‍ മുഴുവന്‍ ചെലവഴിക്കേണ്ടി വരുന്ന മാതാപിതാക്കള്‍ക്ക് തങ്ങളുടെ വിവാഹം ഒരു സമര്‍പ്പണമാണ്- റിമ പറയുന്നു.
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'
-
16 വര്‍ഷമോ എന്ന് ചോദിച്ചു; ആടുജീവിതത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞെട്ടിത്തരിച്ച് അക്ഷയ് കുമാര്‍
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍