Don't Miss!
- Sports T20 World Cup 2024: ആരേയും ഭയമില്ല, അടിച്ചുതകര്‍ക്കും; അഷുതോഷ് ടി20 ലോകകപ്പ് ടീമില്‍ വേണോ?
- News സ്വര്‍ണം റോക്കറ്റ് പോലെ കുതിച്ചു; തകര്‍ന്ന് വിപണി... അപ്രതീക്ഷിത മാറ്റം, പവന് വില അറിയാം
- Lifestyle കാത്തിരുന്നൊരു കാമുകിയെ കിട്ടിയോ; കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 8 കാര്യം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
- Finance ഹൃദയം തകർത്ത് ഓഹരി വിപണി, ഇന്നും ഇടിവോടെ തുടക്കം, നാല് ദിവസത്തെ നഷ്ടം 9 ലക്ഷം കോടി
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
സലാമിന്റെ ആക്ഷേപഹാസ്യത്തില്‍ മമ്മൂട്ടി നായകന്
മലയാളചലച്ചിത്രമേഖലയിലെ സംവിധായകരില്‍ പുതുമുഖമായ സലാം തന്റെ ആദ്യ ചിത്രം മമ്മൂട്ടിയെ നായകനാക്കി ചെയ്യനായിരുന്നുവത്രേ തീരുമാനിച്ചിരുന്നത്. എന്നാല്‍ താരങ്ങളുടെ ഡേറ്റുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെത്തുടര്‍ന്ന് ആ പ്രൊജക്ട് മാറ്റിവച്ച് റെഡ് വൈന്‍ ചെയ്യുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
ആ ചിത്രത്തില്‍ മമ്മൂട്ടിയെ ഒരു വൈദികനായി അവതരിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ക്രൈസ്തവ പുരോഹിതന്മാര് കേന്ദ്രകഥാപാത്രങ്ങളായുള്ള പല ചിത്രങ്ങളും പുറത്തിറങ്ങിയ സാഹചര്യം കണക്കിലെടുത്ത് പിന്നീട് ആ വിഷയം വേണ്ടെന്ന് തീരുമാനിയ്ക്കുകയായിരുന്നു. പിന്നീടാണ് വളരെ വ്യത്യസ്തമായ ഒരു വിഷയത്തിനായി ശ്രമം നടത്തുകയും അത് ലഭിയ്ക്കുകയും ചെയ്തത്- സലാം പറയുന്നു.
പുതിയ ചിത്രം വളരെ രസകരമായ ഒരു ആക്ഷേപഹാസ്യ ചിത്രമായിരിക്കും. അടുത്തിടെയാണ് ഈ കഥയെക്കുറിച്ച് ഞാന്‍ മമ്മൂട്ടിയോട് പറഞ്ഞത്, കഥയുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. റെഡ് വൈന്‍ ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ഇഷ്ടപ്പെട്ട ചിത്രമാണ്, എന്നാല്‍ അടുത്ത ചിത്രം എല്ലാ തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നതായിരിക്കും- സലാം ഉറപ്പു നല്കുന്നു.
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ