Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live: 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ബിജെപിക്ക് നിര്‍ണായകം
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ഷീ ടാക്സിക്കെതിരെ സലീം കുമാര്‍
സ്ത്രീകള്‍ക്ക് സുരക്ഷിതയാത്ര ലക്ഷ്യമിട്ട് പുറത്തിറക്കിയ ഷീ ടാക്സി സര്‍വ്വീസിനെതിരെ സലീം കുമാറിന്റെ രൂക്ഷ വിമര്‍ശം. ഷീ ടാക്സി സര്‍വ്വീസ് തന്നെ അവസാനിപ്പിക്കണമെന്നാണ് സലീം കുമാര്‍ പറയുന്നത്.
സ്ത്രീകള്‍ തന്നെ ഡ്രൈവര്‍മാരായി എത്തുന്ന ഷീ ടാക്സി സര്‍വ്വീസ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുമെന്നാണ് പറയുന്നത്. എന്നാല്‍ സലിം കുമാറിന്റെ അഭിപ്രായത്തില്‍ ഇതിലെ യാത്ര സ്ത്രീകള്‍ക്ക് ഏറെ വെല്ലുവിളിയും അപകടകരവുമാണ്. ഷീ ടാക്സികള്‍ തിരിച്ചറിയാന്‍ എളുപ്പമാണ്. സ്ത്രീകള്‍ മാത്രമാണ് ഇതിലെ യാത്രക്കാരെന്ന കാര്യം എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. ഇത് സമൂഹവിരുദ്ധര്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ സഹായകമായിരിക്കും. അതിനാല്‍ത്തന്നെ സുരക്ഷാഭീഷണി ഏറെയാണ്. രാത്രിയാത്രയും മറ്റും ഏറെ പ്രയാസമായിരിക്കും.
'' സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുവരുത്താനാണ് ശ്രമിക്കേണ്ടത്. അല്ലാതെ സ്ത്രീകള്‍ക്കായി പ്രത്യേക യാത്രാസൗകര്യങ്ങളോ സംവരണമോ അല്ല ആവശ്യം.'' - സലീം കുമാര്‍ പറയുന്നു.
സാമൂഹികക്ഷേമവകുപ്പിന്റെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് ഷീ ടാക്സ് സര്‍വ്വീസ് തുടങ്ങിയത്. തിരുവനന്തപുരത്തും കൊച്ചിയിലുമായി മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഞ്ജു വാര്യരാണ് ഷീ ടാക്സിയുടെ ബ്രാന്‍ഡ് അംബാസിഡര്‍.
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'