Don't Miss!
- News സ്വര്‍ണം റോക്കറ്റ് പോലെ കുതിച്ചു; തകര്‍ന്ന് വിപണി... അപ്രതീക്ഷിത മാറ്റം, പവന് വില അറിയാം
- Lifestyle കാത്തിരുന്നൊരു കാമുകിയെ കിട്ടിയോ; കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 8 കാര്യം
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
- Finance ഹൃദയം തകർത്ത് ഓഹരി വിപണി, ഇന്നും ഇടിവോടെ തുടക്കം, നാല് ദിവസത്തെ നഷ്ടം 9 ലക്ഷം കോടി
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- Sports IPL 2024: മുംബൈ 11 അല്ല 12, നിതിന്‍ മേനോന് അംബാനിയുടെ അടിമ! അംപയറെ ട്രോളി ഫാന്‍സ്
അവാര്‍ഡ്: സലിം കുമാര്‍ കോടതിയിലേയ്ക്ക്
'പൊക്കാളി'യുടെ ഡിജിറ്റല്‍ പ്രിന്റാണ് അക്കാഡമിക്ക് ആദ്യം നല്‍കിയത്. എന്നാല്‍ ഫിലിം പ്രിന്റ് വേണമെന്ന് അക്കാഡമി ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഒരു ലക്ഷം രൂപ മുടക്കി ഫിലിം പ്രിന്റ് നല്കി. എന്നാല്‍ ചിത്രം ജൂറിയുടെ മുന്പിലെത്താതിരിക്കാനായി ഉദ്യോഗസ്ഥര്‍ പ്രിന്റ് മാറ്റിയെന്നാണ് താന്‍ സംശയിക്കുന്നതെന്നും സലിം കുമാര്‍ പറഞ്ഞു.
'പൊക്കാളി' ഡോക്യുമെന്ററി അവാര്‍ഡ് നിര്‍ണയത്തിനായി പ്രദര്‍ശിപ്പിച്ചില്ലെന്ന് ജൂറി അംഗങ്ങളായ അരുന്ധതിയും സിആര്‍ ചന്ദ്രനും അറിയിച്ചു. ഇനി ഒരു ഡോക്യുമെന്ററി കൂടി ഉണ്ടല്ലോ എന്ന് താന്‍ ചോദിച്ചെങ്കിലുംഇത്രയേ ഉള്ളൂ എന്ന മറുപടിയാണ് തനിക്ക് ലഭിച്ചതെന്നും അരുന്ധതി വ്യക്തമാക്കി.
പരമ്പരാഗത കൃഷിരീതിയായ 'പൊക്കാളി' കൃഷി നേരിടുന്ന വെല്ലുവിളിയാണ് ഡോക്യുമെന്ററിയുടെ പ്രമേയം. അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരെ സംവിധായകന് ബി ഉണ്ണികൃഷ്ണനും രംഗത്തെത്തിയിരുന്നു. മേല്‍വിലാസം എന്ന സിനിമയ്ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ലെന്നായിരുന്നു ഉണ്ണികൃഷ്ണന്റെ ആരോപണം.
-
നോറയും ജാസ്മിനും ഒന്നിച്ചു; ജിന്റോയെ നാണം കെടുത്തി; ജാസ്മിനും നോറയും തമ്മിൽ അടുക്കുമോ?
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ