Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മകനെ ഓര്‍ത്ത് ലിപ് ലോക്ക് വേണ്ടെന്നു വെച്ച നായകന്, രമ്യാ നമ്പീശന്റെ 'സത്യ' ട്രെയിലര്‍ റിലീസ് ചെയ്ത
രമ്യാ നമ്പീശനും സിബി രാജും നായികാനായകന്മാരായെത്തുന്ന സത്യയുടെ ട്രെയിലര്‍ പുറത്തിറങ്ങി
രദീപ് സംവിധാനം ചെയ്യുന്ന സത്യ ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചതാണ്. സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രമായ ക്ഷണത്തിന്റെ തമിഴ് റീമേക്കാണ് സത്യ. സിബിരാജും രമ്യാ നമ്പീശനുമാണ് ചിത്രത്തിലെ നായികാനായകന്മാര്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി വരലക്ഷ്മി ശരത്കുമാറും വേഷമിടുന്നുണ്ട്. ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തില്‍ നായകനായ സിബിരാജും രമ്യാ നമ്പീശനും ചേര്‍ന്നുള്ള ലിപ് ലോക്ക് സീന്‍ സംവിധായകന് ഉള്‍പ്പെടുത്തിയിരുന്നു. ആ സീനില്‍ അഭിനയിക്കാന്‍ നായിക തയ്യാറായിരുന്നു. എന്നാല്‍ നായകനായ സിബിരാജ് ലിപ് ലോക്ക് സീനില്‍ അഭിനയിക്കുന്നതിന് വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു. ഇക്കാരണത്താലാണ് ഈ ചിത്രം വാര്‍ത്തകളിലിടം പിടിച്ചത്.
തന്റെ മകന് ഈ സിനിമ തിയേറ്ററില്‍ പോയി കാണുമ്പോള്‍ അത്ര നല്ല അനുഭവമായിരിക്കില്ലെന്നു പറഞ്ഞാണ് സിബിരാജ് ഈ രംഗത്തില്‍ നിന്നും പിന്‍വാങ്ങിയത്. ചിത്രത്തിന്#റെ ട്രെയിലര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയിലൂടെ തരംഗമായിക്കഴിഞ്ഞു.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'