Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മലയാളത്തിന്റെ തടിയന് മുപ്പത് തികഞ്ഞു
മലയാളസിനിമയിലെ തടിയനാണ് ശേഖര്‍ മേനോന്.ഡാ തടിയാ എന്ന ആഷിക് അബു ചിത്രത്തിലൂടെ നായകനായി എത്തിഇതുവരെ സിനിമയില്‍ ഒരു തടിയനും നേടാത്ത ജനപ്രീതി സ്വന്തമാക്കിയ ശേഖര്‍ ഇന്നത്തെ ന്യൂജനറേഷന് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. ജൂണ്‍ 16ന് ശേഖറിന്റെ മുപ്പതാം ജന്മദിനമായിരുന്നു.
ഡീജേയായി അറിയപ്പെട്ട് പിന്നീട് നടനായി മാറിയ ശേഖറിന് ഡാന്‍സ് ജോക്കിയെന്ന ജോലിയോളം ഇഷ്ടമുള്ള മറ്റൊന്നില്ല. ഫങ്ക്, ഹിപ്പ് ഹോപ്പ്, ഹൗസ്, സോള്‍ ആന്റ് ആര്‍ബി എന്നിങ്ങനെ വാണിജ്യ പരമായി അധികം പോപ്പുലറല്ലാത്ത ജാനറുകളോടാണ് ശേഖറിന് കൂടുതല്‍ താല്പര്യം.
മലയാളത്തിന്റെ തടിയന് മുപ്പത് തികഞ്ഞു
2001ല്‍ ഫോര്‍മുല വണ്‍ എന്ന ചെറിയ പബില്‍ ഡീജേയായിട്ടാണ് ശേഖര്‍ മേനോന് തന്റെ കരിയര്‍ തുടങ്ങിയത്. കൊച്ചിയിലെ കഫേകളിലും ഹോട്ടലുകളിലുമെല്ലാമായി ഡീജേയായി നടന്ന ശേഖര്‍ ഒരിക്കലും കരിയറിന് വേണ്ടി വലിയ നഗരങ്ങളിലേയ്ക്ക് ചേക്കേറിയിട്ടില്ല.
മലയാളത്തിന്റെ തടിയന് മുപ്പത് തികഞ്ഞു
ഡീജേയായി ശേഖര്‍ ഇതുവരെ അഞ്ഞൂറോളം വേദികളില്‍ തന്റെ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. കൊച്ചിതന്നെയാണ് ശേഖറിന്റെ പ്രധാന തട്ടകം.
മലയാളത്തിന്റെ തടിയന് മുപ്പത് തികഞ്ഞു
2009ല്‍ റിലീസ് ചെയ്ത ശ്യാമപ്രസാദ് ചിത്രമായ ഋതുവിലൂടെയാണ് ശേഖര്‍ ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത്. ചിത്രത്തില്‍ ഡീജേയുടെ വേഷം തന്നെയായിരുന്നു ശേഖറിന്റേത്.
മലയാളത്തിന്റെ തടിയന് മുപ്പത് തികഞ്ഞു
തടിയനായ ലൂക്കാച്ചന്റെ കഥ പറഞ്ഞ ഡാ തടിയാ എന്ന ചിത്രത്തിനായി നല്ലൊരു തടിയനുവേണ്ടിയുള്ള ആഷിക് അബുവിന്റെ അന്വേഷണം അവസാനിച്ചത് ശേഖറിലായിരുന്നു. അങ്ങനെ ആ ചിത്രത്തില്‍ ശേഖര്‍ നായകനായി, അതായത് മലയാളത്തിലെ ആദ്യത്തെ തടിയന് നായകന്.
മലയാളത്തിന്റെ തടിയന് മുപ്പത് തികഞ്ഞു
ആഷിക് അബു നേരത്തേ ചെയ്ത സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിന് വേണ്ടി ശേഖര്‍ ജോലിചെയ്തിട്ടുണ്ട്. ആ ചിത്രത്തില്‍ അവിയല്‍ ബാന്റിന്റെ ആനക്കള്ളന്‍ എന്ന ഗാനം റീമിക്സ് ചെയ്തത് ശേഖറായിരുന്നു.
മലയാളത്തിന്റെ തടിയന് മുപ്പത് തികഞ്ഞു
മമ്മൂട്ടി നായകനായി എത്തിയ രഞ്ജിത്ത് ചിത്രമായ കടല്‍ കടന്നൊരു മാത്തുക്കുട്ടിയില്‍ ശേഖര്‍ ഒരു വേഷം ചെയ്തിരുന്നു. സോളമന് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.
മലയാളത്തിന്റെ തടിയന് മുപ്പത് തികഞ്ഞു
ആര്‍ക്കും കണ്ടാല്‍ ക്യൂട്ട് ആന്റ് ചബ്ബി എന്ന് പറയാന്‍ തോന്നുന്ന ശേഖറിനെ വില്ലനാക്കിയതിന്റെ ക്രെഡിറ്റും ആഷിക് അബുവിനാണ്. മമ്മൂട്ടി നായകനായ ആഷിക്കിന്റെ ഗ്യാങ്സ്റ്ററില് ശേഖറാണ് വില്ലനായത്.
മലയാളത്തിന്റെ തടിയന് മുപ്പത് തികഞ്ഞു
കാമല്‍ സഫാരി, ഏഴു സുന്ദരരാത്രികള്‍, ബൈസിക്കിള്‍ തീവ്സ് തുടങ്ങിയ ചിത്രങ്ങളിലും ശേഖര്‍ അഭിനയിച്ചിട്ടുണ്ട്. ഇവയിലെല്ലാം അതിഥി താരമായിട്ടാണ് ശേഖര്‍ എത്തിയത്.
മലയാളത്തിന്റെ തടിയന് മുപ്പത് തികഞ്ഞു
ജെയ്മീ മായ ചന്ദ്രശേഖറാണ് ശേഖറിന്റെ ഭാര്യ
മലയാളത്തിന്റെ തടിയന് മുപ്പത് തികഞ്ഞു
തടിയൊക്കെ കുറച്ച് ഒന്ന് സ്മാര്‍ട് ആയിക്കൂടെ എന്ന് ശേഖരിനോട് ചോദിച്ചാല്‍ ശേഖര്‍ പറയുക തടികുറച്ചാല്‍ ഭാര്യ തന്നെ കൊല്ലുമെന്നാണ്. തടിയുള്ള ശേഖറിനെയാണത്രേ ഭാര്യയ്ക്കിഷ്ടം.
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി