Don't Miss!
- News 'എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം'; അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് യുഎൻ
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ജയചന്ദ്രനും-ശ്രേയയും വീണ്ടും ഒന്നിയ്ക്കുന്പോള്
മലയാളത്തില്‍ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച മറുനാടന്‍ ഗായിക ശ്രേയ ഘോഷാലും ഹിറ്റ് സംവിധായകന് എം ജയചന്ദ്രനും വീണ്ടും ഒന്നിയ്ക്കുന്നു. ജയചന്ദ്രനും ശ്രേയയും ഒന്നിച്ചപ്പോഴെല്ലാം മലയാളിയ്ക്ക് മികച്ച ഒരുപിടി ഗാനങ്ങളാണ് ലഭിച്ചത്. അന്യഭാഷ ഗായികയാണെങ്കിലും മലയാളം ഗാനങ്ങള്‍ വളരെ മനോഹരമായി ആലപിയ്ക്കാനുള്ള ശ്രേയയുടെ കഴിവ് ഏറെ ശ്രദ്ധിയ്ക്കപ്പെട്ടതാണ്. ആര് എസ് വിമല്‍ ഒരുക്കുന്ന എന്ന് നിന്റെ മൊയ്തീന് എന്ന പ്രണയ ചിത്രത്തിലാണ് ജയചന്ദ്രനും ശ്രേയയും വീണ്ടും ഒന്നിയ്ക്കുന്നത്.
ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന എന്ന് നിന്രെ മൊയ്തീന് ഒരു പ്രണയ ചിത്രമാണ്. പ്രണയാര്‍ദ്രമായ ഒട്ടേറെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന ജയചന്ദ്രനില്‍ നിന്നും അത്തരം ഒരു ഗാനം തന്നെയാണ് പ്രതീക്ഷിയ്ക്കുന്നത്.
ബനാറസ്, രതിനിര്‍വേദം, പ്രണയം, മാണിക്യകല്ല്, ചട്ടക്കാരി എന്നീ ചിത്രങ്ങളിലാണ് ശ്രേയയും എം ജയചന്ദ്രനും മുന്‍പ് ഒന്നിച്ചത്. മികച്ച ഗായികയ്ക്കുള്ള ദേസീയ പുരസ്ക്കാരം നാല് തവണ ശ്രേയ സ്വന്തമാക്കി. ഏത് ഭാഷയിലെ ഗാനം ആലപിയ്ക്കുമ്പോഴും ആ ഭാഷയിലെ ഉച്ചാരണം പരമാവധി ഭംഗിയാക്കാന്‍ ശ്രേയ ആത്മാര്‍ത്ഥത കാട്ടാറുണ്ട്. അമേരിയ്ക്കന്‍ സംസ്ഥാനമായ ഓഹിയോയിലെ ഗവര്‍ണറായ ടെഡ് സ്ട്രിക്ലാന്‍ഡ് ജൂണ്‍26 ശ്രേയ ഘോഷാല്‍ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി