Don't Miss!
- News വരാന്‍ പോകുന്നത് കെസിആർ കുടുബാംഗങ്ങളില്ലാത്ത പാർലമെന്റ്: ഇരുപത് വർഷത്തിനിടെ ആദ്യം
- Sports IPL 2024: ആര്‍സിബിക്കു ഡു ഓര് ഡൈ, തോറ്റാല്‍ പുറത്ത്; ടോസ് ഏഴു മണിക്ക്
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Lifestyle 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സിമ്രാന് അമ്മവേഷം ഒന്നൂടെ പരീക്ഷിക്കുന്നു
തമിഴ് സിനിമയില്‍ ഇനി നായികയായി തിളങ്ങാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതു കൊണ്ടാവുമോ സിമ്രാന് അഭിനയ പ്രധാന്യമുള്ള അമ്മ വേഷങ്ങളിലേക്ക് പോവുന്നത്. വാരണം ആയിരത്തിനു ശേഷം തമിഴകത്തെ മുന്‍കാല സൂപ്പര്‍ നായികയായ സിമ്രാന് വീണ്ടു സൂര്യയുടെ അമ്മയായി എത്തുന്നു. വാരണം ആയിരത്തിന്റെസംവിധായകന് ഗൗതം മേനോന് തന്നെയാണ് സിമ്രാന്റെ പുതിയ ചിത്രമായ 'ധ്രുവ നച്ചിത്തിര'വും സംവിധാനം ചെയ്യുന്നത്.
സൂര്യ ഡബ്ള്‍ റോളില്‍ അഭിനയിച്ച വാരണം ആയിരം രണ്ട് തലമുറകളെ അവതരിപ്പിച്ച ചിത്രമായിരുന്നു. ഇതില്‍ ആദ്യ തലമുറയില്‍ സൂര്യയുടെ കാമുകിയായും രണ്ടാം തലമുറയില്‍ അമ്മയായും സിമ്രാന് മികച്ച അഭിനയമാണ് കാഴ്ച വച്ചത്. വിവാഹത്തിനു ശേഷം തിരിച്ചു വന്ന് അഭിനയിച്ച ഈ ചിത്രം തമിഴകത്ത് വന്‍ വിജയമായിരുന്നു.
മാര്‍ക്സ് കൊണിക്സിന്റെ ഛായാഗ്രഹണത്തില്‍ ഗൗതം മേനോന് തന്നെയാണ് ധ്രുവ നച്ചിത്തിരത്തിന്റെ നിര്‍മ്മാതാവും തിരക്കഥാകൃത്തും. എ ആര് റഹ്മാന്റേതാണ് ഗാനങ്ങള്‍. സൂര്യയുടെ നായികയായി ചിത്രത്തിലെത്തുന്നതും വാരണം ആയിരത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്ത സമീറ റഡ്ഡിയാണ്.
ഒരിക്കല്‍ അമ്മ വേഷങ്ങളില്‍ മാത്രം ഒതുങ്ങി കൂടാന്‍ താല്പര്യമില്ലെന്നു പറഞ്ഞ സിമ്രാന് ഇപ്പോള്‍ പറയുന്നത് അമ്മ വേഷങ്ങള്‍ ചെയ്യാന്‍ താന്‍ തയ്യാറാണെന്നാണ്.
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ