Don't Miss!
- Sports T20 World Cup 2024: ജയ്സ്വാളില്ല, ഓപ്പണറായി കോലി! ഇതു സത്യമോ? ഒടുവില്‍ പ്രതികരിച്ച് രോഹിത്
- Automobiles ഥാർ 5-ഡോറിനേക്കാൾ ഹൈപ്പ്; അടിമുടി പരിഷ്ക്കാരിയായി ഇന്ത്യയുടെ സ്വന്തം 'ദേസി ജി-വാഗൺ'
- News ശൈലജ ടീച്ചര്‍ പരാജയപ്പെടുന്നതാണ് നല്ലത്; കാരണം വ്യക്തമാക്കി ജോയ് മാത്യു, മുകേഷ് തോല്‍ക്കും
- Lifestyle ദോഷങ്ങള്‍ വഴിമുടക്കും, വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജി; വാസ്തുദോഷം വരുത്തും ഈ വസ്തുക്കള്‍
- Finance സരിഗമ അടക്കം മൂന്ന് ഓഹരികൾ, 13 ശതമാനം വരെ കുതിക്കും, ഇപ്പോൾ തന്നെ വാങ്ങാം
- Technology 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
ശശിക്ക് വേണ്ടി ശ്രീനിവാസന് പാടുന്നു, അച്ഛന്റെ ചുവടുവെയ്പ് മകന് പാരയാവുമോ ??
നടന്, തിരക്കഥാകൃത്ത്, സംവിധായകന് തുടങ്ങി സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ശ്രീനിവാസന് ഇതാദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി പാടാനൊരുങ്ങുന്നത്.
മലയാള സിനിമയിലെ ഓള് ഇന്‍ ഓള് താരമായ ശ്രീനിവാസന് പുതിയ സിനിമയായ അയാള്‍ ശശിക്ക് വേണ്ടി പാടുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. നടന്, തിരക്കഥാകൃത്ത്, സംവിധായകന് തുടങ്ങി സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ശ്രീനിവാസന് ഇതാദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി പാടാനൊരുങ്ങുന്നത്. സജിന്‍ ബാബു ചിത്രമായ അയാള്‍ ശശിക്ക് വേണ്ടിയാണ് ശ്രീനിവാസന് പാടുന്നത്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ശ്രീനിവാസന്റെ പാട്ടിനു വേണ്ടി.
ചിത്രതിന് വേണ്ടി ശ്രീനിവാസന് ശരീരഭാരം കുറച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. 15 കിലോയോളമാണ് ഈ സിനിമയ്ക്ക് വേണ്ടി താരം കുറച്ചത്. പ്രതിഫലമില്ലാതെയാണ് ശ്രീനിവാസന് ഈ സിനിമയില്‍ അഭിനയിച്ചത്. കൊച്ചു പ്രേമന്, അനില്‍ നെടുമങ്ങാട്, രാജേഷ് ശര്‍മ്മ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ആദ്യ ചിത്രമായ അസ്തമയം വരെയിലൂടെ തന്നെ പ്രേക്ഷ ശ്രദ്ധ നേടിയ സംവിധായകനാണ് സജിന്‍ ബാബു. ചലച്ചിത്ര മേളകളില്‍ മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്.
-
ജാസ്മിന് പെണ്ണൊരുത്തിയാവുന്നത് എന്തുകൊണ്ട്! അടിമകളെ ഉപയോഗിച്ചുള്ള സിബിന്റെ ഗെയിമിനെതിരെ പ്രേക്ഷകര്‍
-
'ആര് ജാസ്മിനും ഗബ്രിക്കും എതിരെ നിൽക്കുന്നുവോ അവരാണ് മികച്ച മത്സരാർത്ഥിയെന്നാണ് ഭൂരിപക്ഷം പറയുന്നത്'
-
ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ