Don't Miss!
- Sports IPL 2024: സിഎസ്കെയുടെ വില്ലന്‍ ജഡേജയല്ല, അത് ധോണി! കളി തോല്‍പ്പിച്ച മണ്ടന്‍ തീരുമാനം ഇതാ
- News ലോക്സഭ തിരഞ്ഞെടുപ്പ് പോര്; ഇന്ന് കൊട്ടിക്കലാശം, വെള്ളിയാഴ്ച വോട്ടെടുപ്പ്
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഒറ്റ സിനിമ മതി ഒരു നടന്റെ ജീവിതം മാറിമറിയാന്‍
അഭിനയിച്ച് വഴക്കവും തഴക്കവും വരണമെന്നില്ല, ചിലപ്പോള്‍ ഒരു സിനിമ മാത്രം മതി ഒരു നടന്റെ ജീവിതം തന്നെ മാറി മറിയാന്‍. വര്‍ഷങ്ങളായി അഭിനയത്തില്‍ തഴക്കവും വഴക്കവും വന്നിട്ടുള്ള അഭിനേതാക്കളെ കടത്തി വെട്ടിയാണ് സുദേവ് നായര്‍ മികവിന്റെ പുരസ്കാരം കൈപ്പിടിയില്‍ ഒതുക്കിയത്.
മലയാളിയാണെങ്കിലും മലയാളികള്‍ക്ക് അധികം പരിചിതനല്ലാത്ത ഒരു വ്യക്തിയാണ് സുദേവ് നായര്‍. ഒരു പക്ഷേ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മുതലായിരിക്കും സുദേവ് എന്ന നടനെ മലയാളികള്‍ അറിയാന്‍ തുടങ്ങിയത് .
ന്യൂജനറേഷന് സിനിമകളില്‍ അഭിനയിച്ച് കുറച്ചെങ്കിലും അഭിനയ വഴക്കം വന്നിട്ടുളള നടനാണ് നിവിന്‍ പോളി. എന്നാല്‍ സാമ്പത്തികമായും വാണിജ്യ പരമായി പരാജയപ്പെട്ടിട്ടുള്ള മൈ ലൈഫ് പാര്‍ട്ടണര്‍ എന്ന ചിത്രത്തിലെ അഭിനയ മികവിന്റെ അടിസ്ഥാനത്തില്‍ നിവിന്‍ പോളിക്കൊപ്പം സുദേവ് ഉയര്‍ന്ന് വന്നത് അഭിനന്ദാര്‍ഹമാണ്. കഷടപ്പാടിന് ലഭിച്ച അംഗീകാരമെന്നാണ് സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ സുദേവ് പറഞ്ഞത്.
പൂനൈ ഫിലിം ഇന്സറ്റിറ്റൂട്ടില് നിന്ന് സിനിമാ പഠനവും പിന്നീട് പഠനത്തിന് ശേഷം നിരവധി ഹ്രസ്വ ചിത്രങ്ങളും സുദേവ് നിര്‍മ്മിച്ചിട്ടുണ്ട്. ലൈംഗീക ന്യൂനപക്ഷങ്ങളുടെ നേര്ക്കഴ്ചകളെ മുന്‍നിര്‍ത്തി എംബി പത്മ കുമാര്‍ നിര്‍മ്മിച്ച മൈ ലൈഫ് പാര്‍ട്ടണര്‍ എന്ന ചിത്രമാണ് സുദേവിന്റെ അരങ്ങേറ്റ ചിത്രം.
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം