Don't Miss!
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- News മമ്മൂട്ടിയുടെ നായികയായ എംപി ബിജെപിയില്‍ ചേർന്നു: പിന്നാലെ ലോക്സഭയിലേക്ക് പാർട്ടി ടിക്കറ്റും
- Sports IPL 2024: മുംബൈക്ക് പിഴക്കുന്നത് എവിടെ? ഈ പ്ലേയിങ് 11നെ ഇറക്കൂ; പുഷ്പം പോലെ ജയിക്കും
- Automobiles ബെൻസിൻ്റെ ഈ മോഡലിന് എന്താ പ്രത്യേകത... വില അറിയുന്നതിന് മുന്നേ ഇത്രയും ഡിമാൻഡോ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
ഇംഗ്ലീഷ്; ലണ്ടനിലെത്തിയ കഥകളിക്കാരന്റെ കഥ
ഗള്ഫില്ജനിച്ചു വളര്‍ന്ന് ലണ്ടനില്‍ ഐടി പ്രഫണലായി എത്തിയ നിഖില്‍ എന്ന യുവാവ്. ജീവിതം അടിപൊളിയായി കാണുന്ന പുത്തന്‍ തലമുറയുടെ പ്രതിനിധിയാണയാള്‍. ലണ്ടനില്‍ കോര്‍ണര്‍ സ്റ്റോര്‍ നടത്തുന്ന ജോയിയും ഭാര്യ സാലിയും. വിവാഹിതയായ ശേഷം ലണ്ടനിലെത്തുന്ന ഗൗരി. ഡോ. റാം- സരസ്വതി ദമ്പതികള്‍. സരസ്വതി തികഞ്ഞ യാഥാസ്ഥികയായ ബ്രാഹ്മണ സ്ത്രീ. റാമിനിപ്പോള് ലണ്ടന്‍ തന്നെ സ്വന്തം നാട്. ഇവരുടെ ബന്ധങ്ങളുടെ കഥയാണ് ഇംഗഌഷ് എന്ന ചിത്രം. കഥകളിക്കാരനായി ജയസൂര്യയാണ്. നിവില്‍ പോളിയാണ് നിഖിലിനെ അവതരിപ്പിക്കുന്നത്. രമ്യാനമ്പീശനാണ് ഗൗരിയെ അവതരിപ്പിക്കുന്നത്.
ശ്യാമപ്രസാദ് ആണ് തിരക്കഥയെഴുതുന്നത്. അജയന് ആണ് കഥയെഴുതുന്നത്. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ബിജിബാല്‍ ഈണം നല്കുന്നു. ഋതു എന്ന ചിത്രത്തിനു ശേഷം യുവാക്കളുടെ പ്രമേയവുമായി എത്തുകയാണ് ശ്യാമപ്രസാദ്. ആസിഫ് അലിയും നിഷാനും ആദ്യമായി ക്യാമറയ്ക്കു മുമ്പിലെത്തിയ ഋതു പ്രമേയം കൊണ്ട് അക്കാലത്ത് ചര്‍ച്ചയായിരുന്നു. റിമാ കല്ലിങ്കലും ഇതിലൂടെയാണ് ആദ്യമായി നായികയായിരുന്നത്.
ജയസൂര്യ, നിവന്‍പോളി എന്നിവരുടെ വ്യത്യസ്തമായൊരു മുഖമാണ് ശ്യാമപ്രസാദ് നമുക്ക് കാണിച്ചുതരാന്‍ പോകുന്നത്. പൂര്‍ണമായും ഇംഗ്ലണ്ടില്‍ തന്നെയാണ് ചിത്രീകരണം. മലയാളത്തിലെ ഇംഗ്ലിഷ് ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍
-
'ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടി, അത് നന്നായെന്ന് തോന്നുന്നു, അല്ലാതെ ഒന്നും ചെയ്തിട്ടില്ല'
-
ഇതൊന്നും പറ്റില്ലെങ്കിൽ വീട്ടിലിരിക്കണം, ഇത്താത്തയും ഇക്കാക്കയും കളിക്കുന്നു; തുറന്നടിച്ച് ശ്രീരേഖയും യമുനയും