Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live: 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ബിജെപിക്ക് നിര്‍ണായകം
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
തെലുങ്ക് നടിയുടെ തിരോധാനം:രണ്ടാനച്ഛന്റെ പീഡനശ്രമം
ഹൈദരാബാദ്: രണ്ടാനച്ഛന്റെ പീഡനം സഹിക്കവയ്യാതെയാണ് വീടുവിട്ടതെന്ന് തെലുങ്ക് നടി സായി സരിഷ. നടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് രണ്ടാനച്ഛന്റെ പീഡന ശ്രമം വിവരിച്ചുകൊണ്ട് നടി ചാനല്‍പരിപാടിക്ക് അഭിമുഖം നല്‍കിയത്.
വീട്ടില്‍ അമ്മയില്ലാത്ത സമയം നോക്കി രണ്ടാനച്ഛനായ നീലപ്രസാദ് റാവു പീഡിപ്പിക്കന്‍ ശ്രമിച്ചതിനാലാണ് വീടുവിട്ടതെന്ന് നടി വ്യക്തമാക്കി. തന്റെ അമ്മ ഇദ്ദേഹത്തിന്റെ സാമ്പത്തിക പിന്‍മ്പലത്തില്‍ ജീവിക്കുന്നതു കാരണം ഇക്കാര്യം പൊലീസില്‍ പരാതിപ്പെടാനും കഴിയുമായിരുന്നില്ലെന്ന് സായി സരിഷ പറഞ്ഞു.
മെയ് 27ന് 'ലവ് അറ്റാക്ക്' എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് സരിഷയെ കാണാതായത്. നടി കുറ്റമാരോപിച്ച രണ്ടാനച്ഛന് നീലപ്രസാദ് റാവു തന്നെയാണ് മകളെ കാണാതായി എന്ന പരാതി പൊലീസിന് നല്‍കിയത്.
മെയ് 27ന് കാണാതായിട്ടും കഴിഞ്ഞ 18നാണ് ഇദ്ദേഹം പൊലീസില്‍ പരാതിപ്പെട്ടത്. പെണ്‍കുട്ടിയെ കാണാതായിട്ടും എന്തുകൊണ്ട് പരാതി നല്കാന് ഇത്രയും താമസിപ്പിച്ചു എന്നത് അന്നേ സംശയത്തിനിടവരുത്തിയിരുന്നു.
തനിക്ക് കീഴടങ്ങിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് നീലപ്രസാദ് ഭിഷണിപ്പെടുത്തിയതായും അമ്മയെ ഓര്‍ത്തുമാത്രമാണ് പൊലീസില്‍ പരാതിപ്പെടാതിരുന്നതെന്നും സായി സരിഷ വ്യക്തമാക്കി.
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'
-
ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കുവാണോ? ദീപിക പദുക്കോണിന്റെ വയര്‍ കാണുന്നില്ലെന്ന് ആരോപണം! ഫോട്ടോ വൈറൽ
-
ഞാനാണ് ദൈവം; ഇത്രയൊക്കെയായിട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ